Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ പ്രതാപന്‍ ചാരനീക്കം തുടങ്ങി; സിപിഎം പ്രീണനത്തിലൂടെ ഇടത് വോട്ട് പെട്ടിയിലാക്കല്‍ ആദ്യ അജണ്ട

സുരേഷ് ഗോപി എന്ന എന്നെത്തേക്കാളും കരുത്തനായ നേതാവിനെ മറികടക്കാന്‍ എളുപ്പമല്ലെന്നറിയുന്ന കോണ്‍ഗ്രസ് എംപി ടി.എന്‍.പ്രതാപന്‍ സിപിഎം പ്രീണനത്തിലൂടെ ഇടത് വോട്ടുകള്‍ ലക്ഷ്യം വെച്ച് കുത്സിത നീക്കത്തിനൊരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 05:58 pm IST
in Kerala

തിരുവനന്തപുരം: സുരേഷ് ഗോപി എന്ന കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് താന്‍ ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരിക എന്ന തിരിച്ചറിവോടെ ടി.എന്‍. പ്രതാപന്‍ പണി തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി സിപിഎമ്മിനെ പ്രീണിപ്പിച്ച് ഇടത് വോട്ടുകള്‍ കൂടി തന്റെ പെട്ടിയിലാക്കാനാണ് ടി.എന്‍.പ്രതാപന്റെ നീക്കം.

കരുവന്നൂര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ പരസ്യമായി പദയാത്ര നടത്തുകയും രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ബാങ്കില്‍ പണം നിക്ഷേപിച്ച് വെട്ടിലായവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തത് സുരേഷ് ഗോപി എല്ലാ സിപിഎം വിലക്കുകളും ലംഘിക്കുകയായിരുന്നു. ഇതോടെ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയെ തോല്‍പിക്കണം എന്നതാണ് സിപിഎം തൃശൂര്‍ ജില്ലാക്കമ്മിറ്റിയുടെ അജണ്ട. തൃശൂര്‍ പാര്‍ലമെന്‍റ് സ്ഥാനാര്‍ത്ഥി സാധാരണ സിപിഐയ്‌ക്കാണ് നല്‍കാറ്. അതിനാല്‍ ഈ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ജയിക്കണം എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പ്രശ്നമല്ല.

അവര്‍ക്ക് ഒരൊറ്റ അജണ്ടയേയുള്ളൂ. അത് സുരേഷ് ഗോപിയെ തോല്‍പിക്കുക എന്നതാണ്. തനിക്കാക്കി വെടക്കാക്കുക എന്ന പിണറായി ശൈലി സുരേഷ് ഗോപിയ്‌ക്കെതിരെ പ്രയോഗിച്ചതിന്റെ ഭാഗമായിരുന്നു സുരേഷ് ഗോപിക്കെതിരായ സ്ത്രീപീഡനക്കേസ്. ഇത് പാളിപ്പോയി. കോഴിക്കോട് മീഡിയ വണ്‍ വനിതാ ജേണലിസ്റ്റിന് സുരേഷ് ഗോപിയോടുള്ള മുന്‍പരിചയവും വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ചുകൊണ്ടുള്ള അവരുടെ ബോഡി ലാംഗ്വേജും പൊടുന്നനെയുള്ള സുരേഷ് ഗോപിയ്‌ക്കെതിരായ സ്ത്രീപീഡനആരോപണം അംഗീകരിക്കാന്‍ പൊലീസിനും ബുദ്ധിമുട്ടായി. മനോരമ ടിവിയിലെ ഷാനി പ്രഭാകറിനെ അടക്കം കൂട്ടുപിടിച്ച് സുരേഷ് ഗോപിയുടെ സ്ത്രീപിഡനം സന്ധ്യാവാര്‍ത്ത ചര്‍ച്ചയാക്കി താരത്തെ എന്നെന്നേയ്‌ക്കുമായി കെട്ടുകെട്ടിക്കാമെന്ന മാധ്യമപ്രവര്‍ത്തകരെ കൂട്ടുപിടിച്ചുള്ള പിണറായിസം പാളി. ഇനി സുരേഷ് ഗോപിയ്‌ക്കെതിരായ പിണറായീകോപം അടങ്ങണമെങ്കില്‍ താരത്തിനെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തണം.

സിപിഎമ്മിന്റെ ഈ ഉന്നം ടി.എന്‍. പ്രതാപന് നല്ലതുപോലെ അറിയാം. നിയമസഭാ മണ്ഡലത്തിലേക്കും ലോക് സഭാ മണ്ഡലത്തിലേക്കും എത്രയോ തവണ മത്സരിച്ചിട്ടുള്ള ടി.എന്‍.പ്രതാപന്‍ ഇതുവരെയും തോല്‍വി എന്തെന്നറിഞ്ഞിട്ടില്ല. വിജയിക്കാന്‍ വേണ്ട ചേരുവകള്‍ എന്താണെന്ന് കൃത്യമായി പ്രതാപന് അറിയാം. അതാണ് കേരളത്തിന് കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന സിപിഎം പരാതി അംഗീകരിക്കുകയും അത് അടിയന്തരമപ്രമേയമായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് ടി.എന്‍. പ്തതാപന്‍ പരസ്യപ്രസ്താവന നടത്തിയതും.

എന്തായാലും പ്രതാപന്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ ആദ്യപ്രീതി പ്രതാപന്‍ നേടിക്കഴിഞ്ഞു. കേന്ദ്രത്തിനെതിരായ തങ്ങളുടെ പരാതി പ്രതാപന്‍ വരെ സമ്മതിച്ചു എന്നാണ് പിണറായിയും കൂട്ടരും പറഞ്ഞത്. ഇനി തന്റെ രഹസ്യ അജണ്ടയിലേക്ക് സിപിഎമ്മിനെ എത്തിക്കാന്‍ പ്രതാപന് അല്‍പദൂരം കൂടിയേ ഉള്ളൂ. സിപിഎം ക്യാമ്പില്‍ നിന്നും ഏതാനും വോട്ടുകള്‍ തനിക്ക് മറിച്ചുകിട്ടുക. അങ്ങിനെ കിട്ടിയാല്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സുരേഷ് ഗോപിയെ തോല്‍പിക്കുക എന്ന ലക്ഷ്യം സാധിച്ചുകിട്ടും. പ്രതാപന് ജയിച്ചു കയറുകയും ചെയ്യാം. അങ്ങിനെ പ്രതാപനും സിപിഎമ്മിനും ഇത് വിന്‍-വിന്‍ കളിയായി മാറും.

2019ല്‍ ടി.എന്‍. പ്രതാപന് 4,15,089 വോട്ടുകളാണ് കിട്ടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയുടെ രാജാജി മാത്യുവിന് 3,21,456 വോട്ടുകള്‍ കിട്ടി. മൂന്നാം സ്ഥാനക്കാരനായിരുന്നു അന്ന് സുരേഷ് ഗോപി. കിട്ടിയത് 2,93,822 വോട്ടുകള്‍ മാത്രം. പക്ഷെ 2024ലേക്കെത്തുമ്പോള്‍ സാഹചര്യങ്ങള്‍ ഒട്ടേറെ മാറിയിട്ടുണ്ട്. ടി.എന്‍. പ്രതാപന് പഴയതുപോലെ ജനപ്രീതിയൊന്നുമില്ല. മണ്ഡലത്തിലെ കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗം എതിരുമാണ്. ഇനി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കാര്യമെടുത്താല്‍ പരിതാപകരമായ അവസ്ഥയിലുമാണ്. അതേ സമയം സുരേഷ് ഗോപിയ്‌ക്കാകട്ടെ ജനപ്രീതി കുത്തനെ കൂടി. കരുവന്നൂര്‍ വിഷയം ഏറ്റെടുത്ത് പദയാത്ര നടത്തിയതോടെ ഇടത് പക്ഷത്തിലെ സാധാരണസ്ത്രീകള്‍ക്ക് വൈകാരികമായി താരത്തിനോട് അടുപ്പം കൂടി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി എന്നെത്തേക്കാളും സുശക്തവുമാണ്. അതുകൊണ്ട് തന്നെ സാധാരണ വഴികളിലൂടെ വോട്ട് ഒപ്പിച്ച് ജയം നേടുക പ്രതാപന് ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് എംപി സിപിഎം വോട്ട് മറിച്ച് ലക്ഷ്യം നേടുക എന്ന കുത്സിത നീക്കത്തിനൊരുങ്ങുന്നത് .

ഇനി ഒരുകാര്യം കൂടിയേ അറിയേണ്ടതായുള്ളൂ. ഈ നീക്കം പ്രതാപന്റെ സ്വാഭാവിക ബുദ്ധിയില്‍ ഉരുത്തിരിഞ്ഞതോ അതോ സിപിഎമ്മിന്റെ തന്ത്രജ്ഞനായ മുഖ്യമന്ത്രിയുടെ തലയില്‍ വിരിഞ്ഞതോ? ടി.എന്‍. പ്രതാപന്റെ സിപിഎം പ്രീണനനീക്കം പിണറായിയുടെ അറിവോടെയാണോ?

Tags: Pinarayi VijayansureshgopiKaruvannur Banksuresh gopi2024 Lok sabha electionsThrissur Parliament seatT N Prathapan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.