Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവിപ്പടയുടെ അശ്വമേധം

പി.ഷിമിത്ത് by പി.ഷിമിത്ത്
Dec 4, 2023, 01:22 am IST
in India
വിജയസ്മിതം... കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ വിജയാഹ്ലാദത്തില്‍

വിജയസ്മിതം... കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ വിജയാഹ്ലാദത്തില്‍

ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി ഒരിക്കല്‍ക്കൂടി ഭാരതത്തിന്റെ ഹൃദയ ഭൂമി കീഴടക്കി. ഐഎന്‍ഡിഐ എന്ന പേരില്‍ സഖ്യമുണ്ടാക്കിയ പ്രതിപക്ഷത്തെ തകര്‍ത്ത് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉജ്വല വിജയം. മൂന്നിടത്തും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തെലങ്കാനയിലെ വിജയം മാത്രം. ഇന്ത്യയെന്നു സ്വയം വിശേഷിപ്പിച്ച സഖ്യത്തിന് ഭാരത് ആശയത്തില്‍ മറുപടി നല്‍കിയ ബിജെപിക്കൊപ്പമെന്ന് ജനങ്ങള്‍ വിധിയെഴുതി.

മധ്യപ്രദേശില്‍ വന്‍ വിജയത്തോടെ ഭരണം നിലനിര്‍ത്തിയ ബിജെപി രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ 165 സീറ്റുകള്‍ നേടിയാണ് ബിജെപി തുടര്‍ഭരണം ഉറപ്പിച്ചത്. കോണ്‍ഗ്രസിന് 65 സീറ്റുകള്‍ മാത്രം. ഒരിടത്ത് ഭാരത് ആദിവാസി പാര്‍ട്ടിജയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ബുധ്‌നി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റും ബിജെപി 109 സീറ്റുമാണ് സംസ്ഥാനത്ത് നേടിയിരുന്നത്.

രാജസ്ഥാനില്‍ 199 സീറ്റുകളില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസിന് 69, ഭാരത് ആദിവാസി പാര്‍ട്ടിക്ക് മൂന്നും ബിഎസ്പിക്ക് രണ്ടും ആര്‍എല്‍ഡി, ആര്‍എല്‍ടിപി എന്നിവര്‍ ഓരോ സീറ്റ് വീതവും നേടി. എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. സംസ്ഥാനത്തുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമായി. 2018ല്‍ കോണ്‍ഗ്രസ് നൂറും ബിജെപി 73 സീറ്റുകളുമാണ് നേടിയിരുന്നത്.

ഛത്തീസ്ഗഡില്‍ അഭിപ്രായ സര്‍വേകളേയും എക്സിറ്റ്പോള്‍ പ്രവചനങ്ങളേയും അട്ടിമറിച്ച് ബിജെപി തകര്‍പ്പന്‍ വിജയത്തോടെ തിരിച്ചു വന്നു. 90ല്‍ 54 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണത്തിലെത്തുന്നത്. കോണ്‍ഗ്രസിന് 35, ജിജിപിക്ക് ഒരു സീറ്റുമാണ് നേടാനായത്. 2018ല്‍ കോണ്‍ഗ്രസ് 68, ബിജെപി 15 സീറ്റുകളുമാണ് നേടിയിരുന്നത്.

തെലങ്കാനയിലെ 119 സീറ്റില്‍ 64 സീറ്റില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തുന്നത്. സംസ്ഥാനം രൂപീകരിച്ചതുമുതല്‍ ഭരണം നടത്തിയ ബിആര്‍എസിന് കനത്ത തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ്. ബിആര്‍എസിന് 39, ബിജെപിക്ക് എട്ടും സീറ്റുകള്‍ ലഭിച്ചു. എഐഎംഐഎമ്മിന് ഏഴ് സീറ്റിലും സിപിഐക്ക് ഒരു സീറ്റിലും വിജയിക്കാനായി. കോണ്‍ഗ്രസ് വിജയത്തിനിടയിലും സംസ്ഥാനത്ത് ബിജെപി നടത്തിയത് മികച്ച മുന്നേറ്റമാണ്. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായിരുന്നത്. ബിആര്‍എസ് 88, കോണ്‍ഗ്രസ് 19 സീറ്റുമാണ് അന്ന് നേടിയത്. മിസോറാമില്‍ ഇന്നാണ് വോട്ടെണ്ണല്‍.

Tags: bjpAssembly elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

Kerala

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

News

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

മോഷ്ടിക്കപ്പെട്ട 14 മില്യൺ ഡോളർ വിലമതിക്കുന്ന 657 ഇന്ത്യൻ പുരാവസ്തുക്കൾ യുഎസ് തിരികെ നൽകി: ഗണേശ, ബുദ്ധ വിഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നു

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.