Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കളമശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത നടപടികള്‍ പാടില്ല :പൊലീസിനോട് ഹൈക്കോടതി

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ പാടില്ലെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 14വരെയാണ് കടുത്ത നടപടികള്‍ ഹൈക്കോടതി വിലക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 08:33 pm IST
in India

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ പാടില്ലെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 14വരെയാണ് കടുത്ത നടപടികള്‍ ഹൈക്കോടതി വിലക്കിയിരിക്കുന്നത്. സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെത് മലാനിയാണ് കേന്ദ്രമന്ത്രിക്ക് വേണ്ടി ഹാജരായത്.

രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ നടത്തിയ ട്വീറ്റിന്റെ പേരിലാണ് പൊലീസ് നേരത്തെ കേസെടുത്തത്. പിന്നീട് കളമശേരി സ്ഫോടനസ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കേന്ദ്രമന്ത്രി തന്റെ പ്രസ്താവന ആവര്‍ത്തിച്ചു. വിദ്വേഷം പ്രചരിപ്പിച്ചു, സമൂഹങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് രണ്ട് കേസുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരെണ്ണം ഒരു കോണ്‍ഗ്രസ് നേതാവ് നല്‍കിയ കേസാണ്. രണ്ട് കേസുകളും റദ്ദാക്കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് വിധി പറഞ്ഞത്. കേന്ദ്രമന്ത്രിക്കെതിരെ ഡിസംബര്‍ 14വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. മതേതരത്വം തകര്‍ക്കുന്ന പ്രസ്താവനയാണ് രാജീവ് ചന്ദ്രശേഖറിന്‍റേത് എന്ന് പി.സരിന്‍ നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിരുന്നു.

“കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രീണനരാഷ്‌ട്രീയത്തിന് സാധാരണജനങ്ങളാണ് ഇരയാകേണ്ടിവരുന്നത്. അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. കേരളത്തില്‍ ജിഹാദ് ആഹ്വാനം ചെയ്യാനും വെറുപ്പ് പരത്താനും ഹമാസ് നേതാവിനെ ക്ഷണിച്ചതും ഈ നാണംകെട്ട പ്രീണനരാഷ്‌ട്രീയത്തിന്റെ ഭാഗമാണ്.- രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമപോസ്റ്റ് പറയുന്നു. ” ഇത് നിരുത്തവാദ രാഷ്‌ട്രീയ ഭ്രാന്തിന്റെ അങ്ങേയറ്റമാണ്. പാമ്പുകളെ തൊടിയില്‍ വളര്‍ത്തുകയും അത് അന്യനെ മാത്രമേ കടിക്കുകയുള്ളൂ എന്ന് ചിന്തിക്കുന്നത് പോലെയാണിത്. പക്ഷെ ആ പാമ്പ് പിന്നീട് തൊടിയില്‍ കാണുന്ന ആരേയും കടിക്കും എന്ന് മറക്കരുത്” എന്ന ഹിലരി ക്ലിന്‍റന്റെ ഒരു വാചകവും രാജീവ് ചന്ദ്രശേഖര്‍ ഉദ്ധരിക്കുന്നുണ്ട്.

രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. കേന്ദമന്ത്രി വര്‍ഗ്ഗീയവിഷം ചീറ്രുന്നു എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതിനിടെ കളമശേരി സ്ഫോടനക്കേസ് പ്രതി ‍ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍റ് കാലാവധി നീട്ടി. ഡിസംബര്‍ 26വരെയാണ് റിമാന്‍റ് നീട്ടിയത്. നവമ്പര്‍ 29 വരെയായിരുന്നു നേരത്തെ കോടതി മാര്‍ട്ടിനെ റിമാന്‍റ് ചെയ്തിരുന്നത്.

 

Tags: Rajeev ChandrasekharcpimPolice CaseHamas leaderKalamassery BlastKerala High Court coercive stepsSocial media postP.Sarin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

Kerala

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

പുതിയ വാര്‍ത്തകള്‍

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.