Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയ്‌ക്കെതിരായ കേസ് കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ടി.ജി. മോഹന്‍ദാസ്; ‘സുരേഷ് ഗോപി എളുപ്പത്തില്‍ തളയ്‌ക്കാവുന്ന കൊമ്പനല്ല’

സുരേഷ് ഗോപിയ്‌ക്കെതിരായ കേസില്‍ കഴമ്പില്ല, ഇനി സുരേഷ് ഗോപിയ്‌ക്ക് നോട്ടീസയയ്‌ക്കില്ല എന്ന് മനോരമ പത്രം വഴി വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ പൊലീസ് തന്നെ നല്‍കിയ വാര്‍ത്തയായിരിക്കാമെന്ന് ടി.ജി. മോഹന്‍ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 05:06 pm IST
inKerala

തിരുവനന്തപുരം: സുരേഷ് ഗോപിയ്‌ക്കെതിരായ കേസില്‍ കഴമ്പില്ല, ഇനി സുരേഷ് ഗോപിയ്‌ക്ക് നോട്ടീസയയ്‌ക്കില്ല എന്ന് മനോരമ പത്രം വഴി വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ പൊലീസ് തന്നെ നല്‍കിയ വാര്‍ത്തയായിരിക്കാമെന്ന് ടി.ജി. മോഹന്‍ദാസ്. കാരണം പൊലീസ് നേരിട്ട് കേസ് പിന്‍വലിച്ചെന്നോ ഇനി നോട്ടീസ് അയയ്‌ക്കില്ലെന്നോ നേരിട്ട് പറയാത്തിടത്തോളം അത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ടി.ജി. മോഹന്‍ദാസ് പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ടി.ജി. മോഹന്‍ദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്തൊക്കെയായാലും പിണറായിക്ക് എളുപ്പം തളയ്‌ക്കാന്‍ കഴിയുന്ന കൊമ്പനല്ല സുരേഷ് ഗോപിയെന്നും മോഹന്‍ദാസ് പറഞ്ഞു.

സുരേഷ് ഗോപിയ്‌ക്കെതിരായ കേസില്‍ കഴമ്പില്ല എന്നുണ്ടെങ്കില്‍ എഫ്ഐആര്‍ അന്വേഷിച്ചെന്നും ഇതില്‍ കഴമ്പില്ല എന്ന് കണ്ടെന്നും പറഞ്ഞ് പൊലീസ് റഫര്‍ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ കൊടുക്കേണ്ടതാണ്. കേസ് റഫര്‍ ചെയ്ത് കളയുകയാണ് വേണ്ടത്. മജിസ്ട്രേറ്റ് അത് പരിശോധിച്ച് പൊലീസിന്റെ വിശദീകരണം തൃപ്തികരമാണെങ്കില്‍ ആ കേസ് റദ്ദാക്കാന്‍ അനുവദിക്കും. അങ്ങിനെയാണ് ഒരു കേസ് തീര്‍ന്നുപോവുക. എന്നാല്‍ ഇത് നടക്കാവ് പൊലീസ് ഇതുവരെയും ചെയ്തിട്ടില്ല. സുരേഷ് ഗോപിയെ ഇനിയും വിളിക്കാനും വിളിക്കാതിരിക്കാനും സാധ്യതയുണ്ട്. കാരണം കേസ് ലൈവാണ്. – ടി.ജി. മോഹന്‍ദാസ് പറയുന്നു.

പിണറായിയുടെ സ്വഭാവമനുസരിച്ച് കയ്യില്‍ കിട്ടിയ ഒരാളെപ്പോലും അദ്ദേഹം വെറുതെ വിടാറില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് വരുന്നു. തൃശൂരില്‍ നിന്നും സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ ചെറുത്തുനില്‍ക്കാന്‍ ഇടതുപക്ഷത്തിന് ബുദ്ധിമുട്ടാണ്. യുഡിഎഫ് , എല്‍ഡിഎഫ് രഹസ്യധാരണയുണ്ടാക്കി വോട്ട് മറിക്കാനും പ്രയാസമാണ്. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയുടെ സ്വഭാവഹത്യ നടത്താമെന്നതാണ് പിണറായി സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ടാവുക. കേസ് കോടതിയില്‍ കിടക്കുകയാണല്ലോ, കേസ് പൊലീസില്‍ കിടക്കുകയാണല്ലോ എന്നെല്ലാം പ്രസംഗിക്കാം.-ടി.ജി. മോഹന്‍ദാസ് പറയുന്നു.

ഒരു എഫ് ഐആര്‍ അവിടെ കിടക്കുമ്പോള്‍ അതില്‍ പുതിയ കുറ്റങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കഴിയും. ഇപ്പോള്‍ സുരേഷ് ഗോപിയുടെ പേരില്‍ 354എ വകുപ്പിലെ 1,4 സെക്ഷനുകള്‍ ആണുള്ളത്. ഇത് പ്രകാരം ലൈംഗിക പീഡനശ്രമത്തിനാണ് കേസുള്ളത്. ഇതിന് പുറമെ സ്ത്രീയുടെ തോളത്ത് കൈവെച്ചത് പെണ്‍കുട്ടിയുടെ കുര്‍ത്തി അഴിക്കാന്‍ ശ്രമിച്ചു എന്നും ഈ പെണ്‍കുട്ടിയുടെ കയ്യിലുള്ള എന്തെങ്കിലും സാധനങ്ങള്‍ (കഴുത്തിലെ മാല, ചെവിയിലെ കമ്മല്‍) തട്ടിപ്പറിക്കാന്‍ ശ്രമിച്ചു എന്നും ഉള്ള വകുപ്പുകള്‍ കൂടി എഫ് ഐആറില്‍ ഇനിയും എഴുതുച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്. എന്തുകൊണ്ട് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം എടുത്തില്ല? ഇതേക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ മമ്മൂട്ടി ഈ കേസില്‍ ഇടപെട്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മമ്മൂട്ടി പിണറായിയോട് സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചെന്നും എന്നാല്‍ ഇത് രാഷ്‌ട്രീയ കേസാണ് എന്ന് പറഞ്ഞ് പിണറായി ഈ അപേക്ഷ തള്ളിയെന്നും അറിയുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ മുഴുവന്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇനി സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചാല്‍ ചിലപ്പോള്‍ മജിസ്ട്രേറ്റ് ഒരു വ്യവസ്ഥ വെച്ചാല്‍ (പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുക പോലുള്ള എന്തെങ്കിലും) അത് സുരേഷ് ഗോപിയ്‌ക്ക് സ്വതന്ത്രമായി യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അതിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടാകും. അതുകൊണ്ടാണ് വളരെ
നിയമപരമായ, രാഷ്‌ട്രീയമായ നീക്കം എന്ന നിലയില്‍ അളന്ന് മുറിച്ച് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. – ടി.ജി. മോഹന്‍ദാസ് സൂചിപ്പിക്കുന്നു.

Tags: Pinarayi VijayanbjpsureshgopiMammoottysuresh gopiNadakkavu policeSG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.