Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വധശിക്ഷ എഴുതിയ പേന ജഡ്ജി പിന്നീട് മറ്റൊന്നിനും ഉപയോഗിക്കില്ല; ഒടിച്ചു കളയുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയൊക്കെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 05:56 pm IST
in India

സാധാരണയായി വിധി പറഞ്ഞതിന് ശേഷം ജഡ്ജി പേന മാറ്റിവെക്കുകയോ കുത്തി ഒടിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഉത്തരവിൽ ഒപ്പുവെച്ചതിന് ശേഷമാകും ഇക്കാര്യം ചെയ്യുക. വധശിക്ഷ ഒപ്പുവെച്ച പേന പിന്നീട് ഉപയോഗിക്കാറില്ല. ഇതിന്റെ ഭാഗമായി ചില ജഡ്ജി കോടതി മുറിയിൽ വെച്ച് തന്നെ പേന കുത്തിയൊടിക്കാറുണ്ട്. കൂടാതെ അന്നേ ദിവസം മറ്റ് കേസുകൾ പരിഗണിക്കാറുമില്ല. ഇതിന്റെ കാരണമെന്തെന്ന് പലർക്കും ധാരണയുണ്ടാകില്ല.

എന്തുകൊണ്ടാണ് വിധി പറഞ്ഞതിന് ശേഷം ജഡ്ജി പേന ഉപയോഗ ശൂന്യമാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നത് എന്ന് നോക്കാം…

ഒരിക്കൽ വധശിക്ഷയ്‌ക്ക് വിധിച്ച ശേഷം ഒപ്പിടുകയോ എഴുതുകയോ ചെയ്ത് കഴിഞ്ഞാൽ വീണ്ടും വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം ജഡ്ജിക്കുണ്ടാകില്ല. വിധിക്ക് ശേഷം ഇക്കാര്യം പുനഃപരിശോധിക്കുന്നതിനുള്ള പൂർണ അധികാരം ഉയർന്ന കോടതിക്ക് മാത്രമാണ്. ഇതിനാലാണ് ജഡ്ജ് പറഞ്ഞ വിധി വീണ്ടും പുനഃപരിശോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാണ് പേന ഒടിച്ചു കളയുകയോ പിന്നീട് ഉപയോഗിക്കാനാകാത്ത വിധത്തിൽ മാറ്റിവെയ്‌ക്കുകയോ ചെയ്യുന്നത്.

ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധശിക്ഷ വിധിച്ച് ഒപ്പുവെക്കുന്നതിലൂടെ ജഡ്ജി ചെയ്യുന്നത്. ഇതിനാൽ തന്നെ ഇക്കാര്യത്തിന് ഉപയോഗിക്കുന്ന പേന പിന്നീടൊരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട എന്ന വിധത്തിലാണ് പേന മാറ്റിവെക്കുന്നത്. വിധി എഴുതിയ വധശിക്ഷ എന്ന് എഴുതിയതിലൂടെ രക്തം രുചിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഇനി മറ്റൊരു ജീവൻ എടുക്കാതിരിക്കുന്നതിന് ആന പേന എടുക്കാതിരിക്കുന്നു എന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്.

വധശിക്ഷയ്‌ക്ക് ശേഷം പേന മാറ്റിവെക്കുന്നത് ശിക്ഷ വിധിച്ച ജഡ്ജിമാർ ഒരാളുടെ ജീവൻ എടുക്കാൻ വിധിച്ച വിധിയിൽ നിന്നുണ്ടാകുന്ന കുറ്റബോധത്തിൽ നിന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നു എന്നതിനെയും സൂചിപ്പിക്കുന്നു. കുറ്റവാളിയെ വധിക്കുന്നതിനുള്ള തീരുമാനം നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും അത് തൻറെ ജോലിയുടെ ഭാഗമാണെന്നും ഇതിനാൽ തന്നെ വിധി പറയുന്ന ജഡ്ജി അസന്തുഷ്ടനാകരുതെന്നും ഒട്ടും പശ്ചാത്തപിക്കരുതെന്നുമാണ് കരുതുന്നത്. ഇതുകൊണ്ടാണ് വധശിക്ഷ പ്രഖ്യാപനത്തിന് ശേഷം ജഡ്ജി പേന തകർത്തു കളയുന്നത്.

Tags: court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.