Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം -മുസ്ലിം ലീഗ് അവിശുദ്ധ കൂട്ട്കെട്ടിൽ കേരളത്തിൽ പിറക്കാൻ പോകുന്നത് മറ്റൊരു പിഎഫ്ഐ ആണെന്നതിൽ തർക്കമില്ല:.എന്‍.ഹരി

മതരാഷ്‌ട്ര വാദിയോടൊപ്പം വേദിപങ്കിടുകയും വോട്ട് പങ്ക് വെക്കുകയും ചെയ്ത പിണറായി വിജയൻ അടക്കമുള്ള നേതാക്കൾക്ക് മതനിരപേക്ഷത പേരിൽ തന്നെയുള്ള മുസ്ലിം ലീഗിനെ ഒപ്പം കിട്ടുന്നതിൽ സന്തോഷം മാത്രമേ ഉള്ളു എന്ന് പല പ്രസ്താവനകളിലൂടയും വ്യക്തമായ കാര്യമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എന്‍. ഹരി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 11:10 pm IST
in Kerala

തിരുവനന്തപുരം:മതരാഷ്‌ട്ര വാദിയോടൊപ്പം വേദിപങ്കിടുകയും വോട്ട് പങ്ക് വെക്കുകയും ചെയ്ത പിണറായി വിജയൻ അടക്കമുള്ള നേതാക്കൾക്ക് മതനിരപേക്ഷത പേരിൽ തന്നെയുള്ള മുസ്ലിം ലീഗിനെ ഒപ്പം കിട്ടുന്നതിൽ സന്തോഷം മാത്രമേ ഉള്ളു എന്ന് പല പ്രസ്താവനകളിലൂടയും വ്യക്തമായ കാര്യമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എന്‍. ഹരി.

രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തിയ മത ഭീകര സംഘടനകളിലെ അംഗങ്ങൾക്ക് കേരളത്തിൽ സുരക്ഷിതരായി കഴിയാനുള്ള പുനരധിവാസ സംരക്ഷണ കേന്ദ്രമായി മാറി മാറി വരുന്ന സർക്കാരുകൾ ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗിനെ ഇടത് പാളയത്തിൽ എത്തിക്കാനുള്ള ക്വട്ടേഷൻ എടുത്തിരിക്കുന്നത് സിപിഎമ്മിനുള്ളിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന മതതീവ്രവാദികളാണ്.
ഇത് സംസ്ഥാനത്തെ മറ്റ് വിഭാഗങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കൂ. -എന്‍.ഹരി പറഞ്ഞു.

ക്ഷേത്ര ഭരണങ്ങൾ കയ്യാളി ആചാര അനുഷ്ഠാനങ്ങൾ തകർത്ത് ഭൂരിപക്ഷ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിലും ഇല്ലായ്‌മ ചെയ്യുന്നതിനും മാറി മാറി വരുന്ന സർക്കാരുകൾ മത്സരിക്കുന്നു.
സംസ്ഥാനത്തെ മതഭീകര വാദികളുടെ മേൽ സിപിഎം മൃദുസമീപനം സ്വീകരിക്കുന്നതിനു പിന്നിൽ, ലീഗും സമസ്തയും അടക്കമുള്ള സംഘടനകളുടെ പിന്തുണ ആർജിച്ചെടുക്കാനുള്ള തന്ത്രമാണ് ഇതിനോട് മത്സരിച്ച് തങ്ങളാണ് സംരക്ഷകർ എന്ന് സോഷ്യലിസം മടക്കി കയ്യിലും കളസത്തിലും കൊണ്ടു നടക്കുന്ന കോൺഗ്രസ്സ് നേതാക്കളും തങ്ങളുടെ പ്രവർത്തിയിലൂടെ തെളിയിക്കുന്നു. – എന്‍.ഹരി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഒരു വിഭാഗത്തിന്റെ സംരക്ഷകരാണ് തങ്ങളെന്ന് തെറ്റിധരിപ്പിക്കാനും ബോധ്യപ്പെടുത്താനും സിപിഎമ്മിന്റെ കുതന്ത്രങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു. ഉടൽ ഇവിടെയും മനസ് അവിടെയും എന്ന നിലയിലാണ് ഇപ്പോൾ മുസ്ലിം ലീഗ്.- എന്‍.ഹരി പരിഹസിച്ചു.

ഇതോട് ചേർത്തു വായിക്കേണ്ട പ്രധാന വിഷയം, ബിജെപിയേയും സംഘപരിവാറിനെയും പ്രതിരോധിക്കാൻ സിപിഎം, മുസ്ലിംലീഗ് കോൺഗ്രസ്സ് നേതൃത്വത്തിൽ കേരളത്തിലും അപ്രഖ്യാപിത ഇന്ത്യാ മുന്നണിക്കാണ് നേതാക്കൾ തയ്യാറെടുക്കുന്നത്. ഇതിനെല്ലാം പിന്നിൽ സിപിഎമ്മിനുള്ളിൽ കൂടിയേറിയിരിക്കുന്ന നേതാക്കളും മത ഭീകരരുമാണ് എന്ന് കേരള സമൂഹം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു..-എന്‍.ഹരി പറഞ്ഞു.

Tags: BJP Central Area PresidentpfibjpMuslim LeaguecpimN.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.