Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വെ കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും മുണ്ടേരി-മേപ്പാടി ഹൈവേ ഒന്നുമായില്ല

പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മലയോര നിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 03:42 pm IST
in Kerala, Malappuram

മലപ്പുറം: കിഴക്കന്‍ മലബാര്‍ പ്രദേശമായ നിലമ്പൂരും, വയനാട്ടിലെ മേപ്പാടിയും ബന്ധിപ്പിക്കുന്ന മുണ്ടേരി-മേപ്പാടി മലയോര ഹൈവേ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മലയോര നിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മലപ്പുറം ജില്ലയിലെ പ്രധാന മലയോര മേഖലയായ നിലമ്പൂരില്‍ നിന്ന് മുണ്ടേരി വഴി സൂചിമല മേപ്പാടി വരെ നീളുന്ന ഒരു മലയോര ഹൈവേയാണ് ഇരു ജില്ലക്കാരും വര്‍ഷങ്ങളായി സ്വപ്‌നം കാണുന്നത്.

സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും വയനാട്ടിലുള്ളവര്‍ ഈ പാതവഴി നിലമ്പൂരിലെത്തിയിരുന്നു. തേക്ക് നീക്കത്തിനായി നിര്‍മിച്ച നിലമ്പൂര്‍ റെയില്‍പാതയിലേക്ക് അവ കടത്തിയത് മുണ്ടേരി കാടുകളില്‍ നിന്നായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതുവഴിയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഒരു മലയോര ഹൈവേ വേണമെന്ന് ആവശ്യം അധികൃതര്‍ക്ക് മുമ്പില്‍വയ്‌ക്കുന്നത്.

മലപ്പുറം ജില്ലക്കാര്‍ വയനാട്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് പ്രധാനമായും താമരശ്ശേരി, നാടുകാണി ചുരങ്ങള്‍ വഴിയാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ഈ രണ്ട് ചുരങ്ങളിലെയും ഗതാഗതക്കുരുക്ക് ഇതുവഴി എത്തുന്ന യാത്രക്കാരെ വലിയ രീതിയിലാണ് ബുദ്ധിമുട്ടിലാക്കുന്നത്.

കഴിഞ്ഞദിവസം വയനാട് ചുരത്തില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. മണിക്കൂറോളമാണ് ചുരത്തില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടന്നത്. മുണ്ടേരിയില്‍ ഈ ബദല്‍ പാത വരുന്നതോടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വലിയ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കും.

വയനാട്ടിലേക്ക് പ്രവേശിക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഈ രണ്ടു ചുരങ്ങള്‍ അല്ലാതെ മറ്റു ബദല്‍ മാര്‍ഗങ്ങളൊന്നും ഇതുവരെ നിലവിലില്ല. കാലവര്‍ഷം ശക്തമായാല്‍ ഈ രണ്ടു ചുരങ്ങളിലും യാത്രാനിയന്ത്രണങ്ങളും ഉണ്ടാവും.

സംഭവത്തില്‍ ഒരു ശാശ്വത പരിഹാരം എന്ന രീതിയില്‍ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളെ ഉള്‍പ്പെടുത്തി നിരവധി ബദല്‍ പാതകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും വര്‍ഷങ്ങളായി യാഥാര്‍ത്ഥ്യമാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. പാത യാഥാര്‍ത്ഥ്യമായാല്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ തുടങ്ങിയ ജില്ലക്കാര്‍ക്ക് വയനാട്ടില്‍ എത്താനുള്ള ഏറ്റവും എളുപ്പവഴിയായി മാറും.

നിലമ്പൂരും വയനാടും കേരളത്തിലെ ടുറിസം ഭൂപടത്തില്‍ ഇടം നേടിയ പ്രദേശങ്ങള്‍ ആയതുകൊണ്ടുതന്നെ പാത യാഥാര്‍ത്ഥ്യമായാല്‍ ഇത് ഇരുജില്ലയിലെയും ടൂറിസം മേഖലക്കും വലിയ രീതിയില്‍ കുതിക്കാന്‍ സാധിക്കും. നിലവില്‍ നിലമ്പൂരില്‍ നിന്ന് നാടുകാണി വഴി 101 കിലോമീറ്റര്‍ ആണ് മേപ്പാടിയിലേക്ക്. എന്നാല്‍ ബദല്‍ പാത യാഥാര്‍ത്ഥ്യമായാല്‍ 48 കിലോമീറ്റര്‍ കൊണ്ട് വയനാട്ടില്‍ എത്താം.

Tags: keralaNational Highwaymalappuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.