Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എന്നെ മരിച്ച് പട്ടടയില്‍ വെച്ചാല്‍ ആ ചാരത്തിന് പോലും മകളെ ഓര്‍ത്ത് വേദനയുണ്ടാകും’ – വൈറലായി സുരേഷ് ഗോപി മകളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍

സുരേഷ് ഗോപിയെ സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമത്തിനിടയില്‍ സുരേഷ് ഗോപി മരിച്ചുപോയ തന്റെ മകള്‍ ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

Janmabhumi Online by Janmabhumi Online
Oct 29, 2023, 06:53 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സുരേഷ് ഗോപിയെ സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമത്തിനിടയില്‍ സുരേഷ് ഗോപി മരിച്ചുപോയ തന്റെ മകള്‍ ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. സുരേഷ് ഗോപി മകളെക്കുറിച്ച് പറയുന്ന വോയ് സ് ക്ലിപ്പാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

“എനിക്കിത് വലിയ ഒബ്സഷനാ. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. ലക്ഷ്മിയുടെ ഒരു ലോസ് എന്ന് വെച്ചാല്‍ എന്നെ മരിച്ച് പട്ടടയില്‍ കൊണ്ടുവെച്ച് കത്തിച്ച് കഴിഞ്ഞാല്‍ ആ ആഷസിന് (ചാരത്തിന്) പോലും ആ വേദനയുണ്ടാകും’. – സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

“എന്റെ മോളിപ്പോള്‍ ഉണ്ടെങ്കില്‍ 32 വയസ്സാണ്. അതുകൊണ്ടാണ് 30 വയസ്സായ പെണ്‍കുട്ടികളെ കാണുമ്പോള്‍ അത് ഒരു ഒബ്സഷന്‍ ആണ്.”- സുരേഷ് ഗോപി പഴയ അഭിമുഖത്തില്‍ മകളെക്കുറിച്ച് പറയുന്നു.

ഇതിനിടെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറയുന്ന വാക്കുകളും പ്രാധാന്യം നേടുകയാണ്. “സുരേഷ് ഗോപിയെ അറിയുന്നവര്‍ക്ക് അറിയാം യാഥാര്‍ത്ഥ്യം എന്താണെന്ന്. മകളോടെന്ന പോലെയുള്ള വാത്സല്യത്തില്‍ കവിഞ്ഞ യാതൊന്നും താന്‍ അതില്‍ കാണുന്നില്ല. അദ്ദേഹത്തെ അറിയാത്തവരാണ് വിമര്‍ശനവുമായി വരുന്നത്. അദ്ദേഹത്തിന് അത് തെളിയിക്കാനാവുമെന്ന വിശ്വാസത്തിലാണ് താന്‍.” -രാധിക പറഞ്ഞു.

അതേ സമയം സമൂഹമാധ്യമങ്ങളിലെ ഇടത് സൈബര്‍ ഇടങ്ങളില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ് ഇപ്പോള്‍ സുരേഷ് ഗോപി. സുരേഷ് ഗോപി സ്ത്രീലമ്പടനാണ് എന്നുവരെ പ്രചരിക്കുന്നുണ്ട്.
സുരേഷ് ഗോപി ബിജെപിക്കാരനായി എന്നതും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ യാത്ര നയിച്ചു എന്നതുമാണ് ഇത്ര പ്രതികാരദാഹത്തോടെ അദ്ദേഹത്തിനെതിരെ 354 എ വകുപ്പനുസരിച്ച് തിരക്കിട്ട് കേസെടുത്തതിനും വനിതാ കമ്മീഷന്‍ ഈ കേസില്‍ സജീവമായി ഇടപെടല്‍ നടത്തുന്നതിനും പിന്നിലെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. .

 

 

.

Tags: suresh gopiPolice CaseRadhika Suresh GopiWoman journalist354A
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജാനകി’ക്ക് പേരിൽ പരിഹാരമാകുന്നു; ഉച്ചയ്‌ക്ക് അറിയാം, സിനിമ ഉടൻ റലീസായേക്കും

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

India

ലഖ്‌നൗവിൽ തുപ്പൽ ജിഹാദ് ; പപ്പു എന്ന വ്യാജ പേരിൽ മതമൗലിക വാദി പാലിൽ തുപ്പുമായിരുന്നു , വീഡിയോ പുറത്തുവന്നു

Entertainment

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

Entertainment

സുരേഷ് ഗോപിയുടെ മകന്റെ സോഷ്യൽ മീഡിയ ഭാര്യയാണ് മീനാക്ഷി: .മാധവ് സുരേഷ്

പുതിയ വാര്‍ത്തകള്‍

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies