Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യു കാമ്പസില്‍ ‘കാവി കത്തിക്കു’മെന്നും ‘കശ്മീരിനെ സ്വതന്ത്രമാക്കു’മെന്നും ചുമരെഴുത്തുകള്‍; കാമ്പസില്‍ സിസിടിവി സ്ഥാപിക്കണമെന്ന് എബിവിപി

'കാവി കത്തിക്കും' എന്നര്‍ത്ഥം വരുന്ന ഹിന്ദി മുദ്രാവാക്യമായ 'ഭഗ് വ ജലേഗ' എന്ന മുദ്രാവാക്യവും 'ഇന്ത്യന്‍ അധീന കശ്മീരിനെ സ്വതന്ത്രമാക്കൂ' എന്ന മുദ്രാവാക്യവും ആണ് ചുമരില്‍ എഴുതിരിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 06:24 pm IST
inIndia

ന്യൂദല്‍ഹി: തീവ്ര ഇടതുപക്ഷത്തിന്റെ സ്വാധീനമുള്ള ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി) കാമ്പസില്‍ ദേശദ്രോഹപരമായ ഉള്ളടക്കമുള്ള ചുമരെഴുത്തുകള്‍ കണ്ടെത്തി. ‘കാവി കത്തിക്കും’ എന്നര്‍ത്ഥം വരുന്ന ഹിന്ദി മുദ്രാവാക്യമായ ‘ഭഗ് വ ജലേഗ’ എന്ന മുദ്രാവാക്യവും ‘ഇന്ത്യന്‍ അധീന കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യവും ആണ് ചുമരില്‍ എഴുതിരിയിരിക്കുന്നത്.

ജെഎന്‍ യു കാമ്പസിന്റെ സ്കൂള്‍ ഓഫ് ലാംഗ്വേജിന്റെ ചുമരിലാണ് ആദ്യമായി ഈ മുദ്രാവാക്യം കണ്ടത്. എന്‍ആര്‍സി(ദേശീയ പൗരത്വ രജിസ്റ്റര്‍), സിഎഎ (പൗരത്വ ഭേദഗതി നിയമം) എന്നി വാക്കുകള്‍ മനസ്സിലാവുന്ന തരത്തില്‍ മാച്ചുകളഞ്ഞതിന് ശേഷമാണ് പുതിയ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.

ഈ ഘട്ടത്തില്‍ ആരാണ് ഈ മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. ഏതെങ്കിലും വ്യക്തിയോ സംഘടനകളോ ഈ വിവാദ മുദ്രാവാക്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടില്ല. ഇത് സംബന്ധിച്ച് ജെഎന്‍യു അധികൃതരും ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല. കാമ്പസില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം എബിവിപി നേതാക്കള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.

ജെഎന്‍യു കാമ്പസിനെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദ മുദ്രാവാക്യങ്ങള്‍ ചുമരിലെഴുതുന്നത് പുത്തരിയല്ല. 2022ല്‍ ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രാഹ്മണര്‍ കാമ്പസ് വിടുന്നു, ശാഖകളിലേക്ക് മടങ്ങിപ്പോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതപ്പെട്ടിരുന്നത്. ജെഎന്‍യുവിനെ ബാധിച്ച പ്രകോപനപരമായ പ്രവര്‍ത്തനങ്ങളുടെ സ്വഭാവമാണ് ഈ സംഭവങ്ങള്‍ അടിവരയിട്ട് പറയുന്നത്. കാമ്പസിനകത്ത് അക്കാദമിക മൂല്യങ്ങളുടെയും അന്തസ്സിന്റെയും ചോര്‍ന്നുപോകുന്നത് ആശങ്ക ഉളവാക്കുന്ന ഒന്നാണ്.

വിവാദ ചുമരെഴുത്ത് സംബന്ധിച്ച് ജെഎന്‍യു അധികൃതര്‍ക്ക് കത്ത് നല്‍കുമെന്ന് എബിവിപി സെക്രട്ടറി വികാസ് പട്ടേല്‍ പറയുന്നു. “കാമ്പസിനകത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇടത് സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് കാരണം അതൊന്നും ഇതുവരെ നടന്നിട്ടില്ല. ഇനി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചേ മതിയാവൂ. എങ്കിലെ ഇത്തരം ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ തടയാനാവൂ.”- വികാസ് പട്ടേല്‍ പറയുന്നു.

Tags: SaffronSaffron will burngraffittifree KashmirJNU CampusCCTV camera
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)
India

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

India

ഹിന്ദുദേശീയതയുടെ നിറമായ കാവി ധരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭാര്യ സാറ നെതന്യാഹു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.