Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യു കാമ്പസില്‍ ‘കാവി കത്തിക്കു’മെന്നും ‘കശ്മീരിനെ സ്വതന്ത്രമാക്കു’മെന്നും ചുമരെഴുത്തുകള്‍; കാമ്പസില്‍ സിസിടിവി സ്ഥാപിക്കണമെന്ന് എബിവിപി

'കാവി കത്തിക്കും' എന്നര്‍ത്ഥം വരുന്ന ഹിന്ദി മുദ്രാവാക്യമായ 'ഭഗ് വ ജലേഗ' എന്ന മുദ്രാവാക്യവും 'ഇന്ത്യന്‍ അധീന കശ്മീരിനെ സ്വതന്ത്രമാക്കൂ' എന്ന മുദ്രാവാക്യവും ആണ് ചുമരില്‍ എഴുതിരിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 06:24 pm IST
in India

ന്യൂദല്‍ഹി: തീവ്ര ഇടതുപക്ഷത്തിന്റെ സ്വാധീനമുള്ള ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി) കാമ്പസില്‍ ദേശദ്രോഹപരമായ ഉള്ളടക്കമുള്ള ചുമരെഴുത്തുകള്‍ കണ്ടെത്തി. ‘കാവി കത്തിക്കും’ എന്നര്‍ത്ഥം വരുന്ന ഹിന്ദി മുദ്രാവാക്യമായ ‘ഭഗ് വ ജലേഗ’ എന്ന മുദ്രാവാക്യവും ‘ഇന്ത്യന്‍ അധീന കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യവും ആണ് ചുമരില്‍ എഴുതിരിയിരിക്കുന്നത്.

ജെഎന്‍ യു കാമ്പസിന്റെ സ്കൂള്‍ ഓഫ് ലാംഗ്വേജിന്റെ ചുമരിലാണ് ആദ്യമായി ഈ മുദ്രാവാക്യം കണ്ടത്. എന്‍ആര്‍സി(ദേശീയ പൗരത്വ രജിസ്റ്റര്‍), സിഎഎ (പൗരത്വ ഭേദഗതി നിയമം) എന്നി വാക്കുകള്‍ മനസ്സിലാവുന്ന തരത്തില്‍ മാച്ചുകളഞ്ഞതിന് ശേഷമാണ് പുതിയ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.

ഈ ഘട്ടത്തില്‍ ആരാണ് ഈ മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. ഏതെങ്കിലും വ്യക്തിയോ സംഘടനകളോ ഈ വിവാദ മുദ്രാവാക്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടില്ല. ഇത് സംബന്ധിച്ച് ജെഎന്‍യു അധികൃതരും ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല. കാമ്പസില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം എബിവിപി നേതാക്കള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.

ജെഎന്‍യു കാമ്പസിനെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദ മുദ്രാവാക്യങ്ങള്‍ ചുമരിലെഴുതുന്നത് പുത്തരിയല്ല. 2022ല്‍ ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രാഹ്മണര്‍ കാമ്പസ് വിടുന്നു, ശാഖകളിലേക്ക് മടങ്ങിപ്പോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതപ്പെട്ടിരുന്നത്. ജെഎന്‍യുവിനെ ബാധിച്ച പ്രകോപനപരമായ പ്രവര്‍ത്തനങ്ങളുടെ സ്വഭാവമാണ് ഈ സംഭവങ്ങള്‍ അടിവരയിട്ട് പറയുന്നത്. കാമ്പസിനകത്ത് അക്കാദമിക മൂല്യങ്ങളുടെയും അന്തസ്സിന്റെയും ചോര്‍ന്നുപോകുന്നത് ആശങ്ക ഉളവാക്കുന്ന ഒന്നാണ്.

വിവാദ ചുമരെഴുത്ത് സംബന്ധിച്ച് ജെഎന്‍യു അധികൃതര്‍ക്ക് കത്ത് നല്‍കുമെന്ന് എബിവിപി സെക്രട്ടറി വികാസ് പട്ടേല്‍ പറയുന്നു. “കാമ്പസിനകത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇടത് സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് കാരണം അതൊന്നും ഇതുവരെ നടന്നിട്ടില്ല. ഇനി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചേ മതിയാവൂ. എങ്കിലെ ഇത്തരം ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ തടയാനാവൂ.”- വികാസ് പട്ടേല്‍ പറയുന്നു.

Tags: SaffronSaffron will burngraffittifree KashmirJNU CampusCCTV camera
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

India

ഹിന്ദുദേശീയതയുടെ നിറമായ കാവി ധരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭാര്യ സാറ നെതന്യാഹു

Kerala

ആലപ്പുഴ ചുവപ്പില്‍ നിന്നും കാവിയിലേക്ക്

India

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

World

സിഖ് ഭീകരരുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ ഗ്രാഫിറ്റി എഴുതി വികൃതമാക്കി ; പ്രതിഷേധം അറിയിച്ച് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.