Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ് ഐ നേതാവ് കൃഷ്ണേന്ദുവിന്റെയും ഭര്‍ത്താവ് അനന്ദു ഉണ്ണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി എട്ടുകോടിയുടെ ഇടപാട് നടന്നെന്ന് ധനകാര്യ ഉടമ

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടി ഒളിവില്‍ പോയ ഡിവൈഎഫ് ഐ വനിതാ നേതാവിന്റെയും ഭര്‍ത്താവിന്റെയും ബാങ്കിടപാട് കോടികളുടേതെന്ന് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 06:32 pm IST
in Kerala

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടി ഒളിവില്‍ പോയ ഡിവൈഎഫ് ഐ വനിതാ നേതാവിന്റെയും ഭര്‍ത്താവിന്റെയും ബാങ്കിടപാട് കോടികളുടേതെന്ന് കണ്ടെത്തല്‍. പണമിടപാട് തിരിമറിക്കേസിലെ പ്രതി ഡിവൈഎഫ്‌ഐ മേഖലാ ജോയിന്‍റ് സെക്രട്ടറി കൃഷ്‌ണേന്ദുവിനും(27) ഭർത്താവായ സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ അനന്ദു ഉണ്ണിക്കും (29) ഒന്നിലധികം ബാങ്ക് അക്കൗണുകളുണ്ടായിരുന്നെന്നും ഇതുവഴി എട്ടുകോടിയുടെ ഇടപാടുകള്‍ നടന്നുവെന്നും സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തിന്റെ ഉടമ പി.എം. രാഗേഷ് തലയോലപ്പറമ്പ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

 ഡിവൈഎഫ് ഐ നേതാവും ഭര്‍ത്താവും സഹപ്രവര്‍ത്തകയും ഒളിവില്‍ തന്നെ

കൃഷ്‌ണേന്ദുവിനും സഹപ്രവർത്തക ദേവീപ്രജിത്തിനും എതിരെയാണ് ഇവര്‍ ജോലി ചെയ്യുന്ന ധനകാര്യസ്ഥാപന ഉടമ രാഗേഷ് പൊലീസില്‍ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 19 പണയ ഇടപാടുകളിലാണ് കൃഷ്ണേന്ദു തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ സിസിടിവി കേടുവരുത്തിയായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ തട്ടിപ്പ്. ഇടപാടുകാർ പണയ വസ്തുക്കള്‍ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ കൃഷ്ണേന്ദു തിരിച്ചടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽ നിന്നായി 42.72 ലക്ഷം രൂപയാണ് കൃഷ്ണേന്ദു തട്ടിയെടുത്തത്. കൃഷ്‌ണേന്ദു ഒറ്റയ്‌ക്കാണ് തട്ടിപ്പ് നടത്തിയിരുന്നതെങ്കിലും സഹപ്രവർത്തക ദേവീ പ്രജിത്തിന്റെ അറിവോടെയായിരുന്നു തട്ടിപ്പ്. ഇപ്പോഴും കൃഷ്ണേന്ദുവും ഭര്‍ത്താവ് അനന്ദു ഉണ്ണിയും സഹപ്രവര്‍ത്തക ദേവീ പ്രജിത്തും ഒളിവില്‍ തന്നെയാണ്.

എട്ടുകോടിയുടെ ബാങ്കിടപാട് പൊലീസ് അന്വേഷിക്കും

കഴിഞ്ഞ ഒരുവർഷത്തിനിടെ തലയോലപ്പറമ്പിലെ ബാങ്ക് അക്കൗണ്ട് വഴി കൃഷ്ണേന്ദുവിന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകള്‍ വഴി നടന്നത് മൂന്ന് കോടിയിലേറെ രൂപയുടെ ഇടപാടുകളാണ്. ഇരുവർക്കുമുള്ള ഒന്നിലധികം അക്കൗണ്ടുകൾ വഴി ഏകദേശം എട്ട് കോടിയോളം രൂപയുടെ ഇടപാടുകള‍് നടന്നതായാണ് ധനകാര്യസ്ഥാപന ഉടമ രാഗേഷ് ആരോപിക്കുന്നത്.

തലയോലപ്പറമ്പിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ച കാലഘട്ടം മുതൽക്കേ ഉള്ള ജീവനക്കാരിയാണ് കൃഷ്‌ണേന്ദു. 25,000 രൂപ ആകെ ശമ്പളം ലഭിക്കുന്നുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവറാണ് ഭര്‍ത്താവ് അനന്ദു ഉണ്ണി. ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാത്ത കൃഷ്ണേന്ദുവിനും ഭര്‍ത്താവിനും ഒന്നിലധികം അക്കൗണ്ടുകളും അതുവഴി എട്ടുകോടിയുടെ ഇടപാടും നടന്നതെങ്ങിനെയെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ പൊലീസ്.

Tags: KrishnenduFinancial fraudDYFI leader KrishnenduThalayolapparambuPrivate Finance company
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.