Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അദാനിയെ തകര്‍ക്കുന്നതിലൂടെ മോദിയെ തകര്‍ക്കാനുള്ള ഒസിസിആര്‍പി റിപ്പോര്‍ട്ടിന് പിന്നില്‍ പാലക്കാട്ടുകാരനായ മലയാളി രവി നായര്‍

ന്ത്യയെയും മോദി ഭരണത്തെയും തകര്‍ക്കുന്നത് ലക്ഷ്യമാക്കിയ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി എന്ന കൂട്ടായ്‌മ അദാനിയ്‌ക്കെതിരെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് പിന്നിലെ പ്രധാന മലയാളിയായ രവി നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 09:09 pm IST
inKerala, Business
പാലക്കാട് സ്വദേശിയായ ജേണലിസ്റ്റ് രവി നായര്‍ (ഇടത്ത്)

പാലക്കാട് സ്വദേശിയായ ജേണലിസ്റ്റ് രവി നായര്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യയെയും മോദി ഭരണത്തെയും തകര്‍ക്കുന്നത് ലക്ഷ്യമാക്കിയ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി എന്ന കൂട്ടായ്‌മ അദാനിയ്‌ക്കെതിരെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് പിന്നിലെ പ്രധാന മലയാളിയായ രവി നായര്‍ . പാലക്കാട് സ്വദേശിയായ രവി നായര്‍ മോദി വിരുദ്ധ മാധ്യമമായ ദി വൈര്‍ മാസികയിലെ ലേഖകനും അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമാണ്.

13 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഒസിസിആര്‍പി എന്ന ഇന്ത്യയ്‌ക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളുടെ കൂട്ടായ്‌മ അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് രവി നായര്‍ പറയുന്നു. എന്നാല്‍ 2023 ജനവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ ഒട്ടേറെ ആരോപണങ്ങളുമായി പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളതു മാത്രമേ ഒസിസിആര്‍പി റിപ്പോര്‍ട്ടിലും ഉള്ളൂ എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

മാത്രമല്ല, മൗറീഷ്യസിലെയും ബെര്‍മുഡയിലെയും കടലാസ് കമ്പനികള്‍ ഉപയോഗിച്ച് വിനോദ് അദാനി (ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍) തന്റെ പരിചയക്കാരിലൂടെ അദാനി ഓഹരികളില്‍ കോടികള്‍ നിക്ഷേപിച്ചുവെന്ന് പറയമ്പോഴും ഇതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ഒസിസിആര്‍പിയ്‌ക്ക് സാധിച്ചിട്ടില്ല.

എന്തായാലും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ ഒസിസിആര്‍പി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. കാരണം ഈ റിപ്പോര്‍ട്ട് പുറത്തുവന്ന വ്യാഴാഴ്ച അദാനി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ചയും തിങ്കളാഴ്ചയും വിപണിയില്‍ അദാനി ഓഹരികള്‍ നേട്ടം കൊയ്തു.

അതേ സമയം ജനവരിയില്‍ അദാനി കൃത്രിമമായി ഓഹരി വിലകള്‍ ഉയര്‍ത്താന്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്ന് കുറ്റപ്പെടുത്തുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അദാനി കമ്പനികളുടെ ഓഹരി വില 50 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. പക്ഷെ വൈകാതെ അദാനി ആസൂത്രിതമായ ബിസിനസ് നീക്കങ്ങളിലൂടെ ആ നഷ്ടം നികത്തിയെടുത്തു.

ഇന്ത്യന്‍ നിയമപ്രകാരം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിക്ക് 75 ശതമാനം വരെയാണ് പ്രൊമോട്ടഡ് ഗ്രൂപ്പ് ഓഹരികള്‍ കൈവശം വെയ്‌ക്കാനുള്ള അധികാരം. ബാക്കി 25 ശതമാനം ഓപ്പണ്‍ ആയിരിക്കണം. ഈ ഓഹരികള്‍ക്ക് ആവശ്യക്കാരേറുമ്പോഴാണ് ഓഹരി മൂല്യം വര്‍ധിക്കുക. അതോടെ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികളുടെയും മൂല്യം വര്‍ധിക്കും. എന്നാല്‍ അദാനി കമ്പനികളില്‍ പൊതുജനങ്ങള്‍ക്ക് കൈവശം വെയ്‌ക്കാവുന്ന 25 ശതമാനം ഓഹരികളില്‍ 13 ശതമാനവും മൗറീഷ്യസിലെ ചില കടലാസുകമ്പനികളെക്കൊണ്ട് അദാനിയുടെ സഹോദരന്‍ വിനോദ് അദാനി വാങ്ങിപ്പിച്ചു എന്നതാണ് ഒരു പരാതി. യുഎഇയിലെ നാസര്‍ അലി ഷബാന്‍ അഹ്ലിയും തയ് വാന്‍ സ്വദേശി ചാങ് ചുങ് ലിങും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മൂന്ന് അദാനി കമ്പനികളിലെ 13 ശതമാനം ഓഹരികള്‍ വിനോദ് അദാനിയുടെ നിര്‍ദേശപ്രകാരം സ്വന്തമാക്കിയെന്നാണ് ഒസിസിആര്‍പി റിപ്പോര്‍ട്ട് ആരോപിക്കുന്നത്. മാത്രമല്ല, 75 ശതമാനം ഓഹരികള്‍ ഉടമകള്‍ക്ക് കൈവശം വെയ്‌ക്കാമെന്ന നിയമത്തിലെ പഴുതുപയോഗിച്ച് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് ക്ഷാമം കാണിച്ച് വില കൃത്രിമമായി വര്‍ധിപ്പിച്ചെന്നും പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കൊന്നും വ്യക്തമായി തെളിവുകള്‍ നിരത്താന്‍ ഒസിസിആര്‍പി റിപ്പോര്‍ട്ടിന് സാധിച്ചിട്ടില്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും ഇതേ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് ഇക്കാര്യം വിശദമായി സെബി അന്വേഷിച്ചിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Tags: Hindenburg researchAdaniGautam adaniOCCRPOCCRP ReportShare marketRavi Nair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.