Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാരകം വേണമെന്ന ആവശ്യം ശക്തം; രാമപുരത്ത് വാര്യരെ സാംസ്‌കാരിക വകുപ്പ് അവഗണിക്കുന്നു

ടി.എന്‍. രാജന്‍ by ടി.എന്‍. രാജന്‍
Aug 29, 2023, 10:30 am IST
in Kerala, News

പാലാ: വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ് രാമപുരത്ത് വാര്യരെ സര്‍ക്കാരും സാംസ്
കാരിക വകുപ്പും അവഗണിക്കുന്നതായി ആക്ഷേപം. മലയാളി പാടിപ്പതിഞ്ഞ വഞ്ചിപ്പാട്ടിന്റെ ആവേശം ഇന്നും ചോര്‍ന്നുപോയിട്ടില്ല. തലമുറ കൈമാറി വന്ന് പുതുതലമുറവരെ ഗൃഹാതുര സ്മരണകളോടെ ഇന്നും വഞ്ചിപ്പാട്ട് നെഞ്ചിലേറ്റുന്നു. വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ ഉയരാത്ത ഓണക്കാലവും വള്ളംകളിയും ചിന്തിക്കാനാവില്ല.
മൂന്ന് നൂറ്റാണ്ട് കടന്നുപോയിട്ടും വഞ്ചിപ്പാട്ടിന്റെ ചേലും ചൂരും ആവേശത്തുടിപ്പോടെയും പു
തുമ മങ്ങാതെയും പുതുതലമുറ ഇന്നും നെഞ്ചിലേറ്റുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ 1703 ല്‍ ആണ് രാമപുരത്ത് വാര്യരുടെ ജനനം. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരത്ത്, പത്മനാഭന്‍ നമ്പൂതിരിയുടെയും പാ
ര്‍വതി വാരസ്യാരുടെയും മകന്‍. ശങ്കരന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റ കൃതികൊണ്ടുതന്നെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച കവി. ഭാഷാഷ്ടപദി, നൈഷധം, തിരുവാതിരപ്പാട്ട് തുടങ്ങിയവും രാമപുരത്ത് വാര്യരുടെ പ്രധാന കൃതികളാണ്. ഭക്തകവിയും തത്വജ്ഞാനിയുമായിരുന്നു. അധ്യാപകന്‍, ക്ഷേത്ര കഴകം എന്നീ ജോലികളും നിര്‍വഹിച്ചു.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ ആശ്രിതനായിരുന്നു രാമപുരത്ത് വാര്യര്‍. മഹാരാജാവിന്റെ നിര്‍ദേശ പ്രകാരമാണ് വഞ്ചിപ്പാട്ട് ശീലിലുള്ള കുചേലവൃത്തം കൃതി രചിച്ചതെന്ന് പറയപ്പെടുന്നു. 1753ല്‍ രാമപുരത്തുവച്ച് അന്തരിച്ചു.
രാമപുരത്ത് വാര്യരുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് അദ്ദേഹത്തിന് ഉചിതമായ സ്മാരകം വേണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും സാഹിത്യ ലോകത്തിന്റേയും ആവശ്യത്തിനും നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
ആര്‍വിഎം ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് യുപി സ്‌കൂളും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ രാമപുരത്ത് പ്രവര്‍ത്തിക്കുന്ന ആര്‍വിഎം പബ്ലിക് ലൈബ്രറിയും മാത്രമാണ് കവിയുടെ പേരില്‍ രാമപുരത്തുള്ളതെന്ന് അര്‍വിഎം ട്രസ്റ്റ് പ്രസിഡന്റ് രഘുനാഥ് കുന്നൂര്‍മ, മുന്‍ പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി കാരനാട്ട്മന എന്നിവര്‍ പറഞ്ഞു. വിദ്യാരംഭത്തിന് ആര്‍വിഎം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാരംഭമാണ് കവിയുടെ സ്മരണ നിലനിര്‍ത്തുന്ന മറ്റൊരു സാംസ്‌കാരിക ധര്‍മ്മം.
സ്‌കൂള്‍ വളപ്പില്‍ രാമപുരത്ത് വാര്യരുടെ തറവാട്ടു വീടിന്റെ തറയിരുന്ന സ്ഥലത്ത് കവിയുടെ പേരില്‍ ഒരു കലാ പഠന ഗവേഷണ കേന്ദ്രം സര്‍ക്കാര്‍ തലത്തില്‍ സ്ഥാപിക്കണമെന്നായിരുന്നു ആര്‍വിഎം ട്രസ്റ്റിന്റെയും സഹൃദയരുടെയും നിരന്തര ആവശ്യം. സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും രാമപുരം ഗ്രാമപഞ്ചായത്തിനും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്കി പതിറ്റാണ്ടുകളായിട്ടും നടപടി മാത്രമില്ല.

Tags: RVM TrustkottayamPalaMemorialRamapurath VarrierKerala StateVanchipatt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.