Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

സിപിഎമ്മിന്റെ പ്രസ്താവനകളില്‍ വ്യക്തതയില്ല. പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ വെച്ച് ഒന്നും ദല്‍ഹിയില്‍ ചെന്ന് മറ്റൊന്നും പറയും. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആര്‍ക്കാണ് കൂടുതല്‍ നേടാന്‍ സാധിക്കുകയെന്ന മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 04:48 pm IST
inKerala

കോഴിക്കോട് : സ്പീക്കറും മരുമകന്‍ മന്ത്രിയും തമ്മില്‍ ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ വേണ്ടി മത്സരിക്കുകയാണെന്ന് മിത്ത് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആര്‍ക്കാണ് കൂടുതല്‍ ലഭിക്കുകയെന്ന മത്സരമാണ് ഇവിടെ അരങ്ങേറുന്നത്. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ മരുമകന്‍ പറയുന്നതാണോ ശരിയെന്ന് മഖ്യമന്ത്രി വ്യക്തമാക്കണം.  

മിത്ത് പരാമര്‍ശത്തിനെതിരെയുള്ള വിവാദങ്ങള്‍ പെട്ടന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ല. വിവാദം സിപിഎം ഉണ്ടാക്കിയതാണെങ്കില്‍, പ്രസ്താവന തിരുത്തിയോ അല്ലെങ്കില്‍ മാപ്പ് പറഞ്ഞോ വിവാദം അവസാനിപ്പിക്കാന്‍ സാധിക്കാവുന്നതാണ്. സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.  

സിപിഎമ്മിന്റെ പ്രസ്താവനകളില്‍ വ്യക്തതയില്ല. പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ വെച്ച് ഒന്നും ദല്‍ഹിയില്‍ ചെന്ന് മറ്റൊന്നും പറയും. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആര്‍ക്കാണ് കൂടുതല്‍ നേടാന്‍ സാധിക്കുകയെന്ന മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ആ മത്സരത്തില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായത്തെ ചവിട്ടി മെതിക്കുകയാണ്. എല്ലാ കാലവും ഈ ആട്ടും തുപ്പും കേരള സമൂഹം സഹിക്കുമെന്ന് വിചാരിക്കരുത്. ഷംസീറിന്റെ പരാമര്‍ശത്തില്‍ വ്യക്തത ഉണ്ടാവണമെന്നും അല്ലാതെ വിവാദം അവസാനിക്കില്ല.  

മുഖ്യമന്ത്രി ഈ നാട്ടില്‍ അല്ലേ താമസിക്കുന്നതെന്നും അദ്ദേഹമെന്താണ് വിഷയത്തില്‍ പ്രതികരിക്കാത്തത്. കേരളത്തിലെ സാമുദായിക സംഘടനകളെല്ലാം തന്നെ ആവശ്യപ്പെട്ടിട്ടും വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കാത്ത സ്പീക്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാടും ശ്രദ്ധേയമാണ്.  എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പടെ കേരളത്തിലെ സുദായ സംഘടനകള്‍ മുഴുവന്‍ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ഖേദ പ്രകടനം നടത്താത്ത സ്പീക്കറുടെ സമീപനത്തോട് കോണ്‍ഗ്രസിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം.

പരശുരാമന്‍ എന്നൊക്കെ ഇനി പറയാന്‍ പറ്റുമോ, അത് മിത്താവില്ലെയെന്നും അദ്ദേഹം പരിഹസിച്ചു. അമ്പലത്തില്‍ കൊളുത്തുന്ന നിലവിളക്കും വീട്ടില്‍ കൊളുത്തുന്ന നിലവിളക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കിഴക്ക് ദിശ അറിഞ്ഞുവേണം അമ്പലത്തില്‍ നിലവിളക്ക് കൊളുത്താന്‍. എന്നാല്‍ ഒരു പൊതുവേദിയിലോ പൊതുചടങ്ങിലോ നിലവിളക്ക് കൊളുത്തുന്നത് നമ്മുടെ പൈതൃകമാണ്. കേരളം മതപരമായി നിലവിളക്കിനെ കാണുന്നു. ഗള്‍ഫിലെ പരിപാടികളില്‍ പോലും നിലവിളക്ക് കൊളുത്തുന്നു. കേരളത്തില്‍ മാത്രമാണ് വിളക്ക് കൊളുത്തുന്നത് തെറ്റാണെന്നും നിഷിദ്ധമാണെന്നുമുള്ള വാദം ചില ആളുകള്‍ ഉയര്‍ത്തുന്നത്. മതത്തിനപ്പുറത്താണ് പൈതൃകം അതാര്‍ക്കും നിഷേധിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: an shamseerbjpമുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍വി മുരളീധരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.