Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് വിമാനത്താവളം: റിസ വികസിപ്പിക്കല്‍ സമയപരിധി അവസാനിക്കുമ്പോഴും സ്ഥലം ഏറ്റെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍

നടപടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജനപ്രതിനിധികള്‍ വസ്തുതകള്‍ മറച്ചുവച്ച് വിമാനത്താവള സംരക്ഷണ യാത്രയുടെ സംഘാടകവേഷം കെട്ടുന്നു. വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ റിസയുടെ നീളം കൂട്ടല്‍ അനിവാര്യമാണ്. 98 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടികളൊന്നുമെടുത്തില്ല. ഈ മാസം 31ന് മുന്‍പായി ഭൂമിയേറ്റെടുത്ത് നല്കിയില്ലെങ്കില്‍ നിലവിലെ റണ്‍വേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 05:00 am IST
in Kerala

രാഗേഷ് മരുതാടന്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് തടസമാകുന്നത് സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം. റിസ (റണ്‍വെ ആന്‍ഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതിന് ഭൂമിയേറ്റെടുത്തു നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സമയപരിധി അടുത്തെത്തിയിട്ടും ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.  

നടപടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജനപ്രതിനിധികള്‍ വസ്തുതകള്‍ മറച്ചുവച്ച് വിമാനത്താവള സംരക്ഷണ യാത്രയുടെ സംഘാടകവേഷം കെട്ടുന്നു. വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ റിസയുടെ നീളം കൂട്ടല്‍ അനിവാര്യമാണ്. 98 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടികളൊന്നുമെടുത്തില്ല. ഈ മാസം 31ന് മുന്‍പായി ഭൂമിയേറ്റെടുത്ത് നല്കിയില്ലെങ്കില്‍ നിലവിലെ റണ്‍വേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.  

മന്ത്രി വി. അബ്ദുറഹ്മാന് ഭൂമി ഏറ്റെടുപ്പിന്റെ ഏകോപനചുമതല നല്കിയിട്ടുണ്ടെങ്കിലും സമയപരിധിക്കുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകില്ല. സമയപരിധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുമില്ല. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കാമെന്നാണ് ജൂലൈ ഏഴിന്  ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത യോഗത്തില്‍ തീരുമാനമായിട്ടുള്ളത്.  

2020 ആഗസ്ത് ഏഴിന് കരിപ്പൂരില്‍ വിമാന അപകടം ഉണ്ടായതിന് ശേഷമാണ് റിസ വികസിപ്പിക്കണമെന്ന് നിര്‍ദേശമുയര്‍ന്നത്. ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രാദേശികമായി എതിര്‍പ്പുയര്‍ത്തുന്നത് മുസ്ലിം ലീഗടക്കമുള്ള സംഘടനകളാണ്. എത്രകോടി രൂപ കിട്ടിയാലും ഒരിഞ്ചു ഭൂമി പോലും വിട്ടുനല്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇവര്‍ സമരത്തിന് നേതൃത്വം നല്കുന്നത്. അതേസമയം വിമാനത്താവള വികസനസംരക്ഷണയാത്രയുടെ മുന്‍പന്തിയില്‍ ഇടതു-വലതുമുന്നണികളിലെ എംഎല്‍എമാരുമുണ്ട്.

കഴിഞ്ഞ ദിവസം എംപിമാരില്‍ ചിലര്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിരുന്നു. സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്കിയാല്‍ റണ്‍വേ നീളം കുറക്കില്ലെന്ന അനുഭാവ മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ കൃത്യസമയത്ത് സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വന്നാല്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേയുടെ നീളം കുറച്ച് റിസയുടെ നീളം വര്‍ധിപ്പിക്കുകയല്ലാതെ കേന്ദ്രത്തിന് മറ്റു മാര്‍ഗമുണ്ടാകില്ല.

Tags: കേരള സര്‍ക്കാര്‍സംസ്ഥാനdevelopmentlandkaripur international airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.