Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് വിമാനത്താവളം: റിസ വികസിപ്പിക്കല്‍ സമയപരിധി അവസാനിക്കുമ്പോഴും സ്ഥലം ഏറ്റെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍

നടപടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജനപ്രതിനിധികള്‍ വസ്തുതകള്‍ മറച്ചുവച്ച് വിമാനത്താവള സംരക്ഷണ യാത്രയുടെ സംഘാടകവേഷം കെട്ടുന്നു. വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ റിസയുടെ നീളം കൂട്ടല്‍ അനിവാര്യമാണ്. 98 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടികളൊന്നുമെടുത്തില്ല. ഈ മാസം 31ന് മുന്‍പായി ഭൂമിയേറ്റെടുത്ത് നല്കിയില്ലെങ്കില്‍ നിലവിലെ റണ്‍വേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 05:00 am IST
in Kerala

രാഗേഷ് മരുതാടന്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് തടസമാകുന്നത് സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം. റിസ (റണ്‍വെ ആന്‍ഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതിന് ഭൂമിയേറ്റെടുത്തു നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സമയപരിധി അടുത്തെത്തിയിട്ടും ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.  

നടപടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജനപ്രതിനിധികള്‍ വസ്തുതകള്‍ മറച്ചുവച്ച് വിമാനത്താവള സംരക്ഷണ യാത്രയുടെ സംഘാടകവേഷം കെട്ടുന്നു. വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ റിസയുടെ നീളം കൂട്ടല്‍ അനിവാര്യമാണ്. 98 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടികളൊന്നുമെടുത്തില്ല. ഈ മാസം 31ന് മുന്‍പായി ഭൂമിയേറ്റെടുത്ത് നല്കിയില്ലെങ്കില്‍ നിലവിലെ റണ്‍വേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.  

മന്ത്രി വി. അബ്ദുറഹ്മാന് ഭൂമി ഏറ്റെടുപ്പിന്റെ ഏകോപനചുമതല നല്കിയിട്ടുണ്ടെങ്കിലും സമയപരിധിക്കുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകില്ല. സമയപരിധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുമില്ല. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കാമെന്നാണ് ജൂലൈ ഏഴിന്  ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത യോഗത്തില്‍ തീരുമാനമായിട്ടുള്ളത്.  

2020 ആഗസ്ത് ഏഴിന് കരിപ്പൂരില്‍ വിമാന അപകടം ഉണ്ടായതിന് ശേഷമാണ് റിസ വികസിപ്പിക്കണമെന്ന് നിര്‍ദേശമുയര്‍ന്നത്. ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രാദേശികമായി എതിര്‍പ്പുയര്‍ത്തുന്നത് മുസ്ലിം ലീഗടക്കമുള്ള സംഘടനകളാണ്. എത്രകോടി രൂപ കിട്ടിയാലും ഒരിഞ്ചു ഭൂമി പോലും വിട്ടുനല്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇവര്‍ സമരത്തിന് നേതൃത്വം നല്കുന്നത്. അതേസമയം വിമാനത്താവള വികസനസംരക്ഷണയാത്രയുടെ മുന്‍പന്തിയില്‍ ഇടതു-വലതുമുന്നണികളിലെ എംഎല്‍എമാരുമുണ്ട്.

കഴിഞ്ഞ ദിവസം എംപിമാരില്‍ ചിലര്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിരുന്നു. സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്കിയാല്‍ റണ്‍വേ നീളം കുറക്കില്ലെന്ന അനുഭാവ മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ കൃത്യസമയത്ത് സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വന്നാല്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേയുടെ നീളം കുറച്ച് റിസയുടെ നീളം വര്‍ധിപ്പിക്കുകയല്ലാതെ കേന്ദ്രത്തിന് മറ്റു മാര്‍ഗമുണ്ടാകില്ല.

Tags: കേരള സര്‍ക്കാര്‍സംസ്ഥാനdevelopmentlandkaripur international airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പുതിയ വാര്‍ത്തകള്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.