Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

കശ്മീര്‍ ഫയല്‍സിനും കേരള സ്റ്റോറിയ്‌ക്കും ശേഷം ഇതാ ലവ് ജിഹാദിന്റെ ക്രൂരതകള്‍ തുറന്നുപറയുന്ന മറ്റൊരു സിനിമ കൂടി എത്തുകയാണ്. - 'അജ് മീര്‍ 92'. ദശകങ്ങളായി ആരും തൊടാതെ കിടന്ന രാജസ്ഥാനിലെ അജ്മീറില്‍ നടന്ന 1992ലെ ലവ് ജിഹാദ്, കൂട്ടബലാത്സംഗ കഥകളാണ് ഈ സിനിമ പുറത്തുകൊണ്ടുവരുന്നത്. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 05:53 pm IST
inEntertainment

കശ്മീര്‍ ഫയല്‍സിനും കേരള സ്റ്റോറിയ്‌ക്കും ശേഷം ഇതാ ലവ് ജിഹാദിന്റെ ക്രൂരതകള്‍ തുറന്നുപറയുന്ന മറ്റൊരു സിനിമ കൂടി എത്തുകയാണ്. – ‘അജ് മീര്‍ 92’. ദശകങ്ങളായി ആരും തൊടാതെ  കിടന്ന രാജസ്ഥാനിലെ അജ്മീറില്‍ നടന്ന 1992ലെ ലവ് ജിഹാദ്, കൂട്ടബലാത്സംഗ കഥകളാണ് ഈ സിനിമ പുറത്തുകൊണ്ടുവരുന്നത്. .  

അജ്മീറില്‍ നടന്ന കഥ  

1992ല്‍ രാജസ്ഥാനിലെ അജ്മീറില്‍ നടന്ന ഒരു വലിയ അപവാദകഥയാണ് സിനിമയ്‌ക്കാധാരം. നവജ്യോതി എന്ന ദിനപത്രത്തില്‍ ചില പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ചില ലോക്കല്‍ സംഘങ്ങള്‍ സ്കൂള്‍പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്യുന്നു എന്നതായിരുന്നു റിപ്പോര്‍ട്ട്. കഥ ഇതാണ്. ഫറൂഖ് ചിഷ്ടി എന്ന വ്യക്തി ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്യുന്നു. പിന്നീട് അവളുടെ ചില നഗ്ന ഫോട്ടോകള്‍ എടുത്ത ശേഷം മറ്റു പെണ്‍കുട്ടികളെ തനിക്ക് പരിചയപ്പെടുത്തിയില്ലെങ്കില്‍ ഇവ പ്രസിദ്ധപ്പെടുത്തുമെന്ന് പറയുന്നു. അങ്ങിനെ ആ സ്കൂളിലെ നിരവധി കുട്ടികള്‍ ഫറൂഖ് ചിഷ്ടിയ്‌ക്ക് ഇരയാവുന്നു.  

ഫറൂഖ് ചിഷ്ടി അജ്മീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു. ഇദ്ദേഹത്തിനൊപ്പം ഈ ലൈംഗികചൂഷണത്തിന് കൂട്ടുണ്ടായിരുന്ന നഫീസ് ചിഷ്ടി, അന്‍വര്‍ ചിഷ്ടി എന്നിവരും ഉണ്ടായിരുന്നു. ഇവര്‍ യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്‍റും ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. ഇതില്‍ പ്രതികളായ ചിലര്‍ അജ്മീര്‍ ദര്‍ഗയില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്നവരുമാണ്. പൊലീസ് അന്വേഷണത്തില്‍ കേസില്‍ 18 പേര്‍ ഉള്ളതായി കണ്ടെത്തി. ഖാദിംസിന്റെ കുടുംബത്തില്‍പെട്ടവരും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഈ കേസ് തേച്ചുമായ്ച്ചുകളയാനായി അധികാരകേന്ദ്രങ്ങള്‍ ഒന്നടങ്കം ശ്രമിച്ചു. ഭരണസ്വാധീനം ഉപയോഗിച്ചതിന്റെ പേരില്‍ സാക്ഷികള്‍ പലരും കൂറുമാറി. ഇരകളും സാക്ഷികളും ഭീഷണിക്കിരയായി. ഒരു വിഭാഗത്തിന് എതിരാവുന്നതുകൊണ്ടും വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന ഭയം കൊണ്ടും എങ്ങിനെയാണ് സത്യങ്ങള്‍ മറച്ചുവെയ്‌ക്കപ്പെടുന്നതെന്നും ഈ സിനിമ തുറന്നുകാണിക്കുന്നു.  

ഏകദേശം 250 പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായി. ഇവര്‍ ഭൂരിഭാഗവും ഹിന്ദു പെണ്‍കുട്ടികളാണ്. ഈ കൂട്ടബലാത്സംഗ പരമ്പരയുടെ കഥയാണ് അജ്മീര്‍ 92ല്‍ എത്തുന്നത്. ഇതിന് പുറമെ ലവ് ജിഹാദും സിനിമ ചര്‍ച്ച ചെയ്യുന്നു. ഒരിയ്‌ക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം പെണ്‍കുട്ടികള്‍ ലവ് ജിഹാദിന്റെ കെണിയില്‍ പെട്ടുപോകുന്നതെങ്ങിനെ എന്നും സിനിമ പറയുന്നു. സെന്‍സര്‍ഷിപ്പോടെ ആണെങ്കിലും അജ്മീര്‍ 92 ലവ് ജിഹാദും ചര്‍ച്ചാവിഷയമാകുന്നു.  

യുകെ ഫിലിംസ്, സുമിത് മോഷന്‍ പിക്ചേഴ്സ്, ലിറ്റില്‍ ക്രൂ പിക്ചേഴ്സ് േഎന്നിവരും റിലയന്‍സ് എന്‍റര്‍ടെയിന്‍മെന്‍റും സംയുക്തമായാണ്  ഈ സിനിമ നിര്‍മ്മിക്കുന്നത്.  പുഷ്പേന്ദ്രസിംഗാണ് സംവിധാനം ചെയ്യുന്നത്.  

Tags: ലൗ ജിഹാദ്movieLoveJihadസീരിയല്‍കഥഅജ്മീര്‍ 92അജ്മീര്‍ ദര്‍ഗ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.