Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാവണായനമല്ല, രാമായണമാണ് നിലനില്‍ക്കുക: സ്വാമി ചിദാനന്ദപുരി

ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന രാമായണ ചിന്തകളാണ് ധര്‍മ്മായണം. കവിത്വം നിറഞ്ഞ സമൂഹനിരീക്ഷകന്‍ തന്റെ കണ്ണുകളിലൂടെ അദ്ധ്യാത്മരാമായണത്തെ നോക്കിയപ്പോഴാണ് ഈ കൃതി ഉണ്ടായത് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 09:23 pm IST
inKerala
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം പി.ആര്‍.നാഥന് നല്‍കി സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിക്കുന്നു. കാവാലം ശശികുമാര്‍, ഡോ. എന്‍. ആര്‍. മധു, എം.രാധാകൃഷ്ണന്‍, കെ.ജി. രഘുനാഥ് എന്നിവര്‍ സമീപം

ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം പി.ആര്‍.നാഥന് നല്‍കി സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിക്കുന്നു. കാവാലം ശശികുമാര്‍, ഡോ. എന്‍. ആര്‍. മധു, എം.രാധാകൃഷ്ണന്‍, കെ.ജി. രഘുനാഥ് എന്നിവര്‍ സമീപം

കോഴിക്കോട്: രാവണായനത്തിനുവേണ്ടിയുള്ള എത്ര പരിശ്രമങ്ങള്‍ ഉണ്ടായാലും ആദികവിയുടെ രാമായണമാണ് ഭാരതത്തില്‍ നിലനില്‍ക്കുകയെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ജന്മഭൂമി  ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന  കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സീതയെ സ്പര്‍ശിക്കാത്ത രാവണന്‍ മാതൃകാപുരുഷനാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കാമചിന്തയോടെ മറ്റൊരു സ്ത്രീയെ സ്പര്‍ശിച്ചാല്‍ ശിരസ്സ് പൊട്ടിച്ചിതറുമെന്ന ശാപമുള്ളതിനാലാണ് ജീവിതത്തിലുടനീളം അധര്‍മ്മം കാണിച്ച രാവണന്‍ സീതയെ സ്പര്‍ശിക്കാന്‍ ധൈര്യം കാണിക്കാതിരുന്നത്. രാമായണം കാലത്തെ അതിജീവിക്കുന്ന കാവ്യമാണ്.  ഭാരതത്തിന്റെ സാഹിത്യ,സംഗീത, ചിത്ര, ശില്‍പ്പ  രംഗങ്ങളിലെല്ലാം രാമായണം സ്വാധീനം ചെലുത്തി. രാമായണ ഇതിവൃത്തത്തെ മാറ്റിയാല്‍ ദക്ഷിണേന്ത്യന്‍, ഹിന്ദുസ്ഥാനി സംഗീതത്തില്‍ പാട്ടുകള്‍ ഏറെയുണ്ടാകില്ല. സാഹിത്യത്തിന്റെ പ്രധാന ലക്ഷണം സഹഭാവം ജനിപ്പിക്കുകയെന്നതാണ്. ലക്ഷണയുക്തമായ സാഹിത്യം ഇങ്ങനെ നിലനില്‍ക്കുന്നു.  

ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന രാമായണ ചിന്തകളാണ് ധര്‍മ്മായണം. കവിത്വം നിറഞ്ഞ സമൂഹനിരീക്ഷകന്‍ തന്റെ കണ്ണുകളിലൂടെ അദ്ധ്യാത്മരാമായണത്തെ നോക്കിയപ്പോഴാണ് ഈ കൃതി ഉണ്ടായത് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ പി.ആര്‍.നാഥന്‍ പുസ്തകം ഏറ്റുവാങ്ങി. നിരൂപകന്‍ കെ.ജി. രഘുനാഥ് പുസ്തകം പരിചയപ്പെടുത്തി. ജന്മഭൂമി എം.ഡി. എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.ആര്‍. മധു, എം. ബാലകൃഷ്ണന്‍, കെ.പി വിനോദ് എന്നിവര്‍ സംസാരിച്ചു. കാവാലം ശശികുമാര്‍ മറുമൊഴി നല്‍കി. ടി.പി. തുളസി ലക്ഷ്മണന്റെ രാമായണ പാരായണത്തോടെയാണ് ചടങ്ങിന് തുടക്കമായത്. ജന്മഭൂമി ബുക്‌സാണ് പ്രസാധകര്‍.

Tags: രാമായണംSwami Chidananda Puriകാവാലം ശശികുമാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.