Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

സിനിമയില്‍ സാന്നിദ്ധ്യമാകാന്‍ ജനന്‍; കാത്തിരിക്കുന്നത് കരുത്തും മിഴിവുമുള്ള കഥാപാത്രങ്ങൾക്കായി

തന്റെ അഭിനയസപര്യയ്‌ക്ക് സിനിമകളിലൂടെയും സീരിയലുകളിലൂടെയും കരുത്തും മിഴിവുമുള്ള കഥാപാത്രങ്ങളിലൂടെ സര്‍ഗസാഫല്യമുണ്ടാകുമെന്നു തന്നെയാണ് ജനന്റെ വിശ്വാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 04:48 pm IST
in Miniscreen

അമേച്വര്‍ നാടകങ്ങളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും നടനസാന്നിദ്ധ്യമറിയിച്ച നടനാണ് ജനൻ. സാഹിത്യനിരൂപകനും നാടകകൃത്തും നടനുമായിരുന്ന പ്രൊഫ. ആര്‍. നരേന്ദ്രപ്രസാദിന്റെ ‘മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു’ എന്ന നാടകത്തിലെ ‘ദൈവ’ത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നാടകത്തിലെ തുടക്കം. പിന്നീട് ഇരുപതിലധികം സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ജനന് ബ്രേക്കായത് ഏഷ്യാനെറ്റ് സംപ്രേക്ഷണംചെയ്ത ഡോ. എസ്. ജനാര്‍ദ്ദനന്റെ ‘രഹസ്യ’ത്തിലെ മൊയ്തീനാണ്.  വിശ്വസ്തനും ആശ്രിതനുമായിരുന്നെങ്കിലും സ്വന്തം മുതലാളിയുടെ കത്തിക്ക് ഇരയായി പിടഞ്ഞുമരിക്കേണ്ടിവന്ന വീട്ടുജോലിക്കാരനായ പാവം മൊയ്തീനെ ഉജ്ജലമാക്കിയ ജനനെ ഈ പരമ്പര പ്രേക്ഷകര്‍ തിരിച്ചറിയുന്ന അവസ്ഥയിലെത്തിച്ചു. എന്നാല്‍ എന്തുകൊണ്ടോ തുടര്‍ന്ന് ഇതുപോലുള്ള നല്ല വേഷങ്ങള്‍ ലഭിച്ചില്ല.  

2012 മുതല്‍ 2016 മാര്‍ച്ച് വരെ നാലുവര്‍ഷക്കാലം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും ഇക്കാലയളവില്‍ ഭാഗ്യരാജ്, ഐ.വി. ശശി, ഭദ്രന്‍ മാട്ടേല്‍, ജോണ്‍പോള്‍, ഭാരതിരാജ, സിബി മലയില്‍, പ്രിയദര്‍ശന്‍, രാജീവ്‌നാഥ് എന്നിവരുള്‍പ്പെട്ട അവാര്‍ഡ് ജൂറികള്‍ക്കൊപ്പം സഹകരിക്കാനായതും 2015-ലെ അഭിനയത്തിനുള്ള പ്രത്യേക പുരസ്‌കാരം ജയസൂര്യയ്‌ക്ക് നേടിക്കൊടുക്കാന്‍ തന്റെ അവസരോചിത ഇടപെടല്‍ ഒരു നിമിത്തമായി മാറ്റാനായതും മറക്കാനാവാത്ത അനുഭവങ്ങളാണ്.  

ജയസൂര്യ എന്ന നടനെ ആദ്യം പ്രത്യേക ജൂറി പരാമര്‍ശത്തില്‍ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2014 മുതല്‍ ചലച്ചിത്ര അക്കാദമി ആവിഷ്‌ക്കരിച്ച അന്‍പതിനായിരം രൂപ ഉള്‍പ്പെടെയുള്ള അവാര്‍ഡ് നിയമാവലി അവസാനനിമിഷം ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ചെയര്‍മാനായ ജൂറിയുടെ മുന്നിലെത്തിച്ച് ജയസൂര്യയ്‌ക്ക് മികച്ച നടന്റെ തൊട്ടടുത്തുനില്‍ക്കുന്ന പ്രത്യേക പുരസ്‌കാരം നേടിക്കൊടുത്തത് ഉദ്യോഗസ്ഥനെന്നതിലുമുപരി തന്നില്‍ നിലനിന്ന കലാസഹൃദയത്ത്വമായിരുന്നു എന്ന വിശ്വാസക്കാരനാണ് ജനന്‍.

ചലച്ചിത്ര അക്കാദമിയിലെ ജോലി രാജിവെച്ച് ഇനിയുള്ള മുഴുവന്‍ സമയവും അഭിനയത്തിനുമാത്രമായി സമര്‍പ്പിക്കാനും അതിലൂടെ അംഗീകാരങ്ങളും നേട്ടങ്ങളും സ്വപ്നംകാണാനുമാണ് ജനന്റെ തീരുമാനം. തന്റെ അഭിനയസപര്യയ്‌ക്ക് സിനിമകളിലൂടെയും സീരിയലുകളിലൂടെയും കരുത്തും മിഴിവുമുള്ള കഥാപാത്രങ്ങളിലൂടെ സര്‍ഗസാഫല്യമുണ്ടാകുമെന്നു തന്നെയാണ് ജനന്റെ വിശ്വാസം.

Tags: actorcinemaJanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.