Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമൂഹത്തിന് സമര്‍പ്പിച്ച പുരുഷായുസ്സ്: പി.എസ്. ശ്രീധരന്‍പിള്ള

രാഷ്‌ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളില്ല, എതിരാളികളേ ഉള്ളു എന്ന് വിശ്വസിച്ചിരുന്ന അപൂര്‍വം രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ജനഹിതവും ജനങ്ങളുമായുള്ള ആത്മബന്ധവുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 12:00 am IST
inKerala

ഒരു പുരുഷായുസ് മുഴുവന്‍ സമൂഹത്തിനായി സമര്‍പ്പിച്ചു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിജയ രഹസ്യമെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.

രാഷ്‌ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളില്ല, എതിരാളികളേ ഉള്ളു എന്ന് വിശ്വസിച്ചിരുന്ന അപൂര്‍വം രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ജനഹിതവും ജനങ്ങളുമായുള്ള ആത്മബന്ധവുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. പ്രത്യയശാസ്ത്രപരമായി അദ്ദേഹത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന എന്നെപ്പോലെയുള്ള ഒട്ടേറെ പൊതുപ്രവര്‍ത്തകരുടെ മനസ്സില്‍ പ്രകാശിച്ചിരുന്നു ഉമ്മന്‍ചാണ്ടി. അടുത്തിടപഴകാന്‍ കിട്ടിയ സന്ദര്‍ഭങ്ങളിലൊക്കെ വിസ്മയത്തോടെയാണ്  അദ്ദേഹത്തെ നോക്കി കണ്ടിരുന്നത്. എന്റെ രണ്ടു മക്കളുടെയും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം കോഴിക്കോട്ടെ വീട്ടിലേക്ക് എല്ലാ തിരക്കിനിടയിലും ഓടിയെത്തി. ഉമ്മന്‍ ചാണ്ടിയുടെ സേവനം നാടിനും  സമൂഹത്തിനും ഇനിയും ഒരുപാടു ലഭിക്കാന്‍ ബാക്കിയിരിക്കെയാണ് വേര്‍പാട്.  

പരിജ്ഞാനത്തിന്റെ  ഉറവിടം ഒ. രാജഗോപാല്‍ 

2016ല്‍ നേമത്ത് നിന്ന് നിയമസഭയില്‍ അംഗമായത് മുതലാണ് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍  മനസിലാക്കുന്നത്. വൈവിധ്യമാര്‍ന്ന പരിജ്ഞാനത്തിന്റെ ആകത്തുകയാണ് അദ്ദേഹം. നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിയെത്തുമ്പോള്‍ ഒരു പ്രത്യേക പരിഗണന ഭരണ പ്രതിപക്ഷ ഭേദമെന്യേ ലഭിച്ചിരുന്നു.  

ഏറെക്കാലം നിയമസഭയില്‍ അംഗമായിട്ടുള്ള പരിചയം അദ്ദേഹത്തിനുണ്ട്. അത് മറ്റാര്‍ക്കും അവകാശപ്പെടാനുമില്ല. ഏതെങ്കിലും വിഷയത്തെ പറ്റി പറയാന്‍ ഉമ്മന്‍ ചാണ്ടി കൈപൊക്കിയാല്‍ അത് അവതരിപ്പിക്കാന്‍ ഉടനെ അവസരം കൊടുക്കുന്ന സാഹചര്യം  നിയമസഭയില്‍ ഉണ്ടായിരുന്നു. എന്റെ സീറ്റിനടുത്തായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം. പലകാര്യങ്ങളിലും ഞങ്ങള്‍ ആശയ വിനിമയം നടത്താറുണ്ടായിരുന്നു. സൗഹൃദമായാണ് എന്നോട് സംസാരിച്ചിരുന്നത്. പഴയ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്പീക്കര്‍ ആയാലും മറ്റ് സമാജികരായാലും അദ്ദേഹത്തോട് ചോദിക്കുന്നത് പതിവാണ്. അതിനൊക്കെ വ്യക്തമായ ഉത്തരവും കിട്ടുമായിരുന്നു. എനിക്ക് വ്യക്തിപരമായി ഉമ്മന്‍ചാണ്ടിയോട്  മതിപ്പുണ്ടായിരുന്നു. അതുപോലെതന്നെ എന്നോടും.  

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ അദ്ദേഹത്തിന് അസാധാരണ കഴിവ് തന്നെ ഉണ്ടായിരുന്നു. അതാണ് ഉമ്മന്‍ ചാണ്ടിയെ ജനകീയനാക്കിയത്. എന്റെ ജീവചരിത്ര ഗ്രന്ഥമായ ‘ജീവിതാമൃതം’ പ്രകാശനം ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തത് അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ടായിരുന്നു.

Tags: keralacongressമുഖ്യമന്ത്രിUmmanchandy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.