Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുട്ടനാടിനെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥ

മഴ കുറഞ്ഞിട്ടും കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ. കിഴക്കന്‍ വെള്ളത്തിന്റെ വരവാണ് പ്രതിസന്ധി. നിരവധി പാടശേഖരങ്ങളില്‍മടവീണ് കൃഷി നാശമുണ്ടായി. പ്രധാന റോഡുകളിലും, ഇടറോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതവും നിലച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 09:28 pm IST
inKerala

ആലപ്പുഴ: മഴ കുറഞ്ഞിട്ടും കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ. കിഴക്കന്‍ വെള്ളത്തിന്റെ വരവാണ് പ്രതിസന്ധി. നിരവധി പാടശേഖരങ്ങളില്‍മടവീണ് കൃഷി നാശമുണ്ടായി. പ്രധാന റോഡുകളിലും, ഇടറോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതവും നിലച്ചു.  

2018ലെ മഹാപ്രളയത്തില്‍ ജലാശയങ്ങളില്‍ അടിഞ്ഞ എക്കലും മാലിന്യങ്ങളും നീക്കി ആഴം വര്‍ദ്ധിപ്പിക്കാന്‍ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതാണ് കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഇത്രവേഗം വെള്ളപ്പൊക്കം അനുഭവപ്പെടാന്‍ കാരണം.  

പെയ്‌ത്ത് വെള്ളത്തില്‍ പോലും ജലാശയങ്ങള്‍ കരകവിയുന്നു. ജലാശങ്ങളുടെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന് കുട്ടനാട്ടുകാരും വിവിധ സംഘടനകളും പലതവണ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ പെയ്താലും ആശങ്ക കുട്ടനാട്ടുകാര്‍ക്കാണ്. സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ സ്‌കൂളുകളിലും മറ്റു കെട്ടിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതില്‍ തങ്ങളുടെ കടമ അവസാനിപ്പിക്കുകയാണെന്നാണ് വിമര്‍ശനം.  

പള്ളാത്തുരുത്തി പ്രദേശം ഒഴിച്ച് കുട്ടനാട്ടിലെ മിക്ക മേഖലയിലും ജലനിരപ്പ് അപകടനിലയ്‌ക്കു മുകളിലെത്തി. കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറിയത് ദുരിതം വര്‍ധിപ്പിച്ചു. പാടശേഖരങ്ങള്‍ക്കുള്ളിലും പുറംബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പലരും തങ്ങളുടെ വാഹനങ്ങള്‍ പാലങ്ങള്‍ അടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറ്റി.  

വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് പ്രഖ്യാപിച്ച് 700 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന എസി റോഡിലും വെള്ളം കയറി. എണ്‍പത് ശതമാനത്തിലേറെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച എസി റോഡിലെ കിടങ്ങറ പൂവം ഭാഗത്താണിത്. മറ്റൊരു പ്രധാന റോഡായ അമ്പലപ്പുഴ-തിരുവല്ല റോഡിലും പല ഭാഗങ്ങളിലും വെള്ളം കയറി. നെടുമ്പ്രം ഭാഗത്ത് വെള്ളം കയറിയതിനാന്‍ കെഎസ്ആര്‍ടിസി സര്‍വീസും നിലച്ചു.  

ജലാശയങ്ങളുടെ ആഴം കൂട്ടുക, കൈയേറ്റങ്ങളും, ഒഴുക്കിനുള്ള തടസ്സങ്ങളും നീക്കുക, എസി കനാല്‍ തുറക്കുക, തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവടങ്ങളിലൂടെ കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുക, പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുക തുടങ്ങി യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ കാലവര്‍ഷത്തെ നേരിട്ടതാണ് കുട്ടനാടിനെ വീണ്ടും കരകയറാനാകാത്ത വിധം വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്.  

ഇന്നലെ അപ്പര്‍ കുട്ടനാട്ടിലെ ചില ഭാഗങ്ങളില്‍ വെള്ളം താഴ്ന്നു തുടങ്ങി. തലവടി ഭാഗങ്ങളിലാണ് ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നത്. മുട്ടാര്‍ ഭാഗങ്ങളില്‍ ജലനിരപ്പ് മാറ്റമില്ലാതെ തുടരുമ്പോള്‍ എടത്വ, വീയപുരം, തകഴി പ്രദേശങ്ങളില്‍ ജലനിരപ്പ് അല്‍പ്പം ഉയര്‍ന്നു.

Tags: കേരള സര്‍ക്കാര്‍അനാസ്ഥകുട്ടനാട്പ്രളയ ദുരിതാശ്വാസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.