Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വന്‍കിട കമ്പനിക്കായി പ്രദേശത്തെ വെള്ളക്കെട്ടിലാക്കി പഞ്ചായത്ത്; പട്ടികജാതി കുടുംബം അനുഭവിക്കുന്നത് വലിയ ദുരിതം

പട്ടികജാതി കുടുംബത്തെ വെള്ളത്തിലാക്കി എഴുപുന്ന പഞ്ചായത്ത്. പന്ത്രണ്ടാം വാര്‍ഡ് മാടമ്പിത്തറ വീട്ടില്‍ ഷാജിയും കുടുംബവും വെള്ളക്കെട്ടില്‍ സമാനതകളില്ലാത്ത ദുരിതമാണനുഭവിക്കുന്നത്. ഷാജിയും, ഭാര്യ മിനിയും വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളുമാണ് ഈ വീട്ടില്‍ താമസം. വീടിന് ചുറ്റും മുട്ടറ്റം വെള്ളമാണ്. സെപ്റ്റിക് ടാങ്ക് വെള്ളത്തിനടിയില്‍. വെള്ളത്തില്‍ നീന്തിയാല്‍ കാല്‍ ചൊറിഞ്ഞ് പൊട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 09:29 pm IST
inAlappuzha

തുറവൂര്‍: പട്ടികജാതി കുടുംബത്തെ വെള്ളത്തിലാക്കി എഴുപുന്ന പഞ്ചായത്ത്. പന്ത്രണ്ടാം വാര്‍ഡ് മാടമ്പിത്തറ വീട്ടില്‍ ഷാജിയും കുടുംബവും വെള്ളക്കെട്ടില്‍ സമാനതകളില്ലാത്ത ദുരിതമാണനുഭവിക്കുന്നത്. ഷാജിയും, ഭാര്യ മിനിയും വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളുമാണ് ഈ വീട്ടില്‍ താമസം. വീടിന് ചുറ്റും മുട്ടറ്റം വെള്ളമാണ്. സെപ്റ്റിക് ടാങ്ക് വെള്ളത്തിനടിയില്‍. വെള്ളത്തില്‍ നീന്തിയാല്‍ കാല്‍ ചൊറിഞ്ഞ് പൊട്ടുന്നു.

പരിഹാരത്തിനായി വര്‍ഷങ്ങളായി ജില്ലാ കളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, മറ്റ് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. ആറ് സെന്റ് സ്ഥലത്താണ് ഷാജി താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിനോട് ചേര്‍ന്ന് പടിഞ്ഞാറ് ഒന്നര ഏക്കറോളം വരുന്ന കൃഷി ചെയ്തിരുന്ന പാടമായിരുന്നു. പാടത്തിന് വശങ്ങളില്‍ നീരാെഴുക്കിനായി തോുകളുമുണ്ടായിരുന്നു. ഒരു ദിവസം ഡസന്‍ കണക്കിന് ടിപ്പര്‍ ലോറികളില്‍ പൂഴിയെത്തി പാടം നികര്‍ത്തിത്തുടങ്ങി. പ്രാദേശിക സിപിഎം നേതൃത്വം പൂഴിമേല്‍  കൊടി കുത്തി. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നല്‍കി. എന്നാല്‍ ആഴ്‌ച്ചകള്‍ കഴിഞ്ഞപ്പാേള്‍ ‘തടസ്സം’ നീക്കി പാടം നികത്തല്‍ പുനരാരംഭിച്ചു.

പഞ്ചായത്തധികൃതരും, പാര്‍ട്ടിക്കാരും ഒത്താശ ചെയ്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോള്‍ നികത്തിയ സ്ഥലത്ത് വമ്പന്‍ കമ്പനി ഗോഡൗണ്‍ ഉയര്‍ന്നു. ഏഴ് അടി വീതിയില്‍ ചുറ്റുമതിലും കെട്ടിയതോടെ പ്രദേശങ്ങള്‍ വന്‍ വെള്ളകെട്ടിലായി. കമ്പനിയുടെ നിര്‍മ്മാണ ഘട്ടത്തില്‍ പ്രദേശത്തു നിന്ന് മഴ വെള്ളം ഒഴുകി സമീപത്തെ കായലില്‍പ്പതിക്കുന്ന തരത്തില്‍ കാന നിര്‍മ്മിക്കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പാലിച്ചില്ല. പിന്നീട് 2008 തണ്ണീര്‍ത്തട നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതിന് പരാതി കളക്ടര്‍ക്കും, പഞ്ചായത്ത് സെക്രട്ടറിക്കും നല്‍കിയെങ്കിലും അദാലത്തില്‍ ഒതുങ്ങി.

ബെര്‍ജര്‍ പെയിന്റ് കമ്പനിയുടെ ഗാേഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് പഞ്ചായത്ത് ഫണ്ടില്‍പ്പെടുത്തി കാന നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് പഞ്ചായത്ത് ഉറപ്പു നല്‍കിയതായി ഷാജി പറഞ്ഞു. അതും നടന്നില്ല.  

വെള്ളകെട്ടില്‍പ്പെടുത്തി കുംടുംബങ്ങളെ നരകിപ്പിച്ച് വിറ്റ് പോകാനുള്ള സമ്മര്‍ദ്ദതന്ത്രമാണിതെന്നും നാട്ടുകാര്‍ പറയുന്നു. ഷാജിയുടേയും കുടുംബത്തിന്റെയും ദുരിതാവസ്ഥ മനസ്സിലാക്കാന്‍ ബിജെപി  എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് സുധാദേവി, എസ്‌സി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ വീട്ടിലെത്തി. പ്രശ്‌ന പരിഹാരത്തിനായ് പ്രക്ഷാേഭത്തിന് ഒരുങ്ങുകയാണ് ബിജെപി പ്രാദേശിക നേതൃത്വം.

Tags: ഐഎസ്കുടുംബംപഞ്ചായത്ത്പട്ടികജാതി കുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.