Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ്: പഠനം ഉപേക്ഷിക്കുക, അല്ലെങ്കില്‍ അഫ്ഗാനില്‍ പോകുക: അബ്ദുള്ളക്കുട്ടി

മുഖ്യമന്ത്രി പിണറായിയുടെയും മരുമകന്‍ മുഹമ്മദ് റിയാസിന്റെയും പ്രതികരണം എന്താണ്? ഈ കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണം? കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഉത്പതിഷ്ണുക്കളായ ആളുകള്‍ ഇതിനെതിരെ പ്രതിഷേധിക്കണം. മഹത്തായ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ മാതൃകകളെ കൊഞ്ഞനം കുത്തുന്ന തീവ്ര നിലപാടായിട്ട് ഇതിനെ കാണണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 10:17 pm IST
in Kerala

മലപ്പുറം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബും കൈമറയ്‌ക്കുന്ന വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍, തീവ്ര വിശ്വാസം മുറുകെ പിടിക്കണമെങ്കില്‍ ഒന്നുകില്‍ പഠനം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടക്കണമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി.

ഹിജാബ് ധരിച്ച് ഓപ്പറേഷന്‍ തീയേറ്ററില്‍ പഠിക്കാം എന്ന ആശ വേണ്ട. ഈ ആവശ്യവുമായി എത്തിയ കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും  വിഷയത്തില്‍ മുഖ്യമന്ത്രിയും മത നേതാക്കളും പ്രതികരിക്കണമെന്നും അബ്ദുള്ളക്കുട്ടി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ കണ്ട  വാര്‍ത്തയെക്കുറിച്ച്  മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റിനോട് ചോദിച്ചു. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് ‘അത് ഫേക്ക് ന്യൂസ്’ ആയിരിക്കും. ഒരിക്കലും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയും   ഇത്തരം  ആവശ്യം ഉന്നയിക്കില്ല. കേരളത്തിലെ പ്രമുഖ തങ്ങള്‍ കുടുംബത്തില്‍പ്പെട്ട വിശ്വാസിയായ ഒരാള്‍ കൂടിയാണ്  ഡോക്ടര്‍. പക്ഷേ ഉച്ചയോടെ  പ്രധാന ചാനലുകളില്‍ എല്ലാം വാര്‍ത്തയായി ഇത് വന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴു വിദ്യാര്‍ഥികളാണ്,  ഈ ആവശ്യം ഉന്നയിച്ച് കത്ത് കൊടുത്തത്.

ഫെയ്‌സ് ബുക്ക് കുറിപ്പില്‍ നിന്ന്: കേരളം എങ്ങോട്ടേക്കാണ് പോകുന്നത്? ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിച്ചു പോകണമെന്നോ? ഹിജാബ് ധരിച്ച് ഓപ്പറേഷന്‍ തീയറ്ററില്‍ പഠിക്കാം എന്ന പൂതി ഉപേക്ഷിക്കുന്നതാണ് നല്ലത്. മക്കളെ നിങ്ങള്‍ ഏത് മദ്രസയിലാണ് പഠിച്ചത് ? നിങ്ങള്‍ക്ക് തീവ്ര വിശ്വാസം മുറുകെ പിടിക്കാന്‍ രണ്ട് മാര്‍ഗ്ഗം ഉണ്ട്. ഒന്ന് പഠനം ഉപേക്ഷിക്കുക. അല്ലെങ്കില്‍  അഫ്ഗാനിസ്ഥാനിലേക്ക് നാടുകടക്കുക. അവിടെയാകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് കോളജില്‍ പഠിക്കാനും പോകേണ്ട. ഫുള്‍ടൈം ഹിജാബിനുള്ളില്‍ തന്നെ കഴിയാം. ഇത്രയും കടുപ്പിച്ചു പറയേണ്ടി വന്നതില്‍ ക്ഷമിക്കുക ഈ വിഷയത്തില്‍ കേരളത്തിലെ മത നേതാക്കളുടെ പ്രതികരണം എന്താണ്?

മുഖ്യമന്ത്രി പിണറായിയുടെയും മരുമകന്‍ മുഹമ്മദ് റിയാസിന്റെയും പ്രതികരണം എന്താണ്? ഈ കുട്ടികളുടെ പശ്ചാത്തലം  അന്വേഷിക്കണം? കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഉത്പതിഷ്ണുക്കളായ ആളുകള്‍ ഇതിനെതിരെ പ്രതിഷേധിക്കണം. മഹത്തായ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ മാതൃകകളെ കൊഞ്ഞനം കുത്തുന്ന തീവ്ര നിലപാടായിട്ട് ഇതിനെ കാണണം.

Tags: തിരുവനന്തപുരംHijabMedical CollegeStudentsAP Abdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.