Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തര്‍ക്കത്തിന് പരിഹാരമായില്ല; സി ഐ ടി യു ഭീഷണിക്ക് വഴങ്ങില്ല ;സൈനിക സേവാ മെഡല്‍ നേടിയ വ്യക്തിയാണെന്നും ഇവിടെ ജീവിക്കുമെന്നും ബസുടമ

രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തി സൈനികസേവാ മെഡലും സ്‌പെഷല്‍ സര്‍വീസ് മെഡലും നേടിയ വ്യക്തിയാണ് താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 04:27 pm IST
in Kerala

കോട്ടയം: കോട്ടയം ടിസിഎം വെട്ടിക്കുളങ്ങര ബസ്  ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴില്‍ തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്നും തീരുമാനമായില്ല. ബസ് സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് ബസ് ഉടമ രാജ്‌മോഹന്‍ കൈമള്‍ ഇറങ്ങിപ്പോയി. പൊലീസിന് മുന്നില്‍ തന്നെ  ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആര്‍. അജയ്  ചര്‍ച്ചയില്‍ പങ്കെടുത്തതാണ്  കാരണം. തന്നെ മര്‍ദ്ദിച്ച പ്രതിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് രാജ്‌മോഹന്‍  വ്യക്തമാക്കി.

തന്നെ ആക്രമിച്ച പ്രതിയെ ചര്‍ച്ചയ്‌ക്കായി  കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്ന് രാജ്‌മോഹന്‍ പറഞ്ഞു.   ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തീരുമാനമെടുപ്പിക്കാമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തി സൈനികസേവാ മെഡലും സ്‌പെഷല്‍ സര്‍വീസ് മെഡലും നേടിയ വ്യക്തിയാണ് താന്‍. മരണം വരെ ഞാന്‍ ഇവിടെ ജീവിക്കും. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എല്ലാവര്‍ക്കും വേണ്ടി പോരാടുമെന്നും  ചെയ്യാവുന്നതു ചെയ്‌തോളൂവെന്നും  മെഡലുകള്‍ ഉയര്‍ത്തിക്കാട്ടി രാജ്‌മോഹന്‍ പറഞ്ഞു

സി ഐ ടി യുവിന്റെ മുഷ്‌കിന് കീഴടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇന്നും ചര്‍ച്ച നടന്നത്.

നിശ്ചിത കളക്ഷന്‍ ലഭിച്ചാല്‍ നല്‍കേണ്ട ബാറ്റ സംബന്ധിച്ചാണു ബസ് ഉടമയും മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയനും (സിഐടിയു) തമ്മില്‍ തര്‍ക്കം. ഈ കാര്യത്തില്‍ ഇരുകൂട്ടരും മുന്‍  നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

നേരത്തേ കോടതിയെ സമീപിച്ച ബസുടമ അനുകൂല ഉത്തരവ് നേടിയിരുന്നു.ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് രാജ്‌മോഹന്‍ . കഴിഞ്ഞ ദിവസം ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേകറും വിഷയം പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ സംരംഭകര്‍ക്ക് അനുയോജ്യമായ അന്തരീക്ഷമില്ലെന്ന് അദ്ദേഹം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത പരിപാടിയില്‍ ചൂണ്ടിക്കാട്ടി.

ബസിനു മുന്നില്‍ കൊടികുത്തിയാണ്  സിഐടിയു  സമരം തുടങ്ങിയത്. കോടതി വിധി അനുകൂലമായതിനെ തുടര്‍ന്ന് ഉടമ ബസില്‍ കെട്ടിയിരുന്ന കൊടി മാറ്റാന്‍ ശ്രമിച്ചെങ്കിലും സി ഐ ടി യു നേതാവ് കെ.ആര്‍. അജയ് അദ്ദേഹത്തെ മര്‍ദ്ദിക്കുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്നാണ് ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചത്.

കോട്ടയം തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന  ബസിന്റെ മുന്നില്‍ സി ഐ ടി യു കൊടി കുത്തിയതിനെ തുടര്‍ന്ന് ബസുടമ രാജ്‌മോഹന്‍  ടൈംസ് സ്‌ക്വയര്‍ ലക്കി സെന്റര്‍’ എന്നു പേരിട്ട് ബസിന് മുന്നില്‍ ലോട്ടറിവില്‍പന നടത്തിയതോടെയാണ് വിഷയം കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. മുഖ്യമന്ത്രി  പിണറായി വിജയന്റെ  അമേരിക്കന്‍  സന്ദര്‍ശനത്തെ കളിയാക്കിയുളള സമര മുറ സി ഐ ടി യുവിനെ കൂടുതല്‍  പ്രകോപിപ്പിച്ചു.

നേരത്തേ ബസ് സമരത്തിന്റെ  വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനും  സി ഐടിയു തൊഴിലാളികളുടെ മര്‍ദ്ദനമേറ്റിരുന്നു.

Tags: strikekottayambusസിഐടിയുരാജ്‌മോഹന്‍ വെട്ടിക്കുളങ്ങര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.