Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ തീവ്രവാദികള്‍; പാലം തകര്‍ക്കാനുള്ള നീക്കം തകര്‍ത്ത് സൈന്യം; തീവ്രവാദികള്‍ക്ക് എം-16, എകെ-47 കിട്ടിയതെങ്ങിനെ?

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളില്‍ 40 പേരെ സൈന്യം വെടിവെച്ച് കൊന്നു. സംസ്ഥാനത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് സൈന്യം തീവ്രവാദികളെ വെടിവെച്ച് കൊന്നത്. ചിലരെ തടങ്കലിലാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 11:01 pm IST
in India

ഇംഫാല്‍::മണിപ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഈ തീവ്രവാദിഗ്രൂപ്പുകള്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കണ്ടെത്തല്‍.  ഇതിനായി അത്യാധുനിക ആയുധങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു. എം-16, എകെ-47, ഒളിഞ്ഞിരുന്നു ശബ്ദം കേള്‍പ്പിക്കാതെ വെടിവെയ്‌ക്കാന്‍ പറ്റിയ സ്നൈപ്പര്‍ ഗണ്ണുകള്‍ എന്നിവ തീവ്രവാദിസംഘങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇവര്‍ക്ക്  അത്യാധുനിക ആയുധങ്ങള്‍ ലഭിച്ചത് സംഘര്‍ഷത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നു എന്നതിന് തെളിവാണ്. ബിജെപി എംഎല്‍എ ഖ്വെയ്റാപ്കം രഘുമണി സിങ്ങിന്റെ വീടും തീവ്രവാദികള്‍ തകര്‍ത്തിരുന്നു.  

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളില്‍ 40 പേരെ സൈന്യം വെടിവെച്ച് കൊന്ന  കാര്യം മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങ് സ്ഥിരീകരിച്ചു.  ഈ തീവ്രവാദിസംഘങ്ങള്‍ അത്യാധുനിക ആയുങ്ങള്‍ ഉപയോഗിച്ചാണ് സാധാരണ ജനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് തീവ്രവാദി ആക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സൈന്യം ജാഗ്രതയിലാണ്.  

മണിപ്പൂരിലെ വെയ്നം പാലം തകര്‍ക്കാനുള്ള തീവ്രവാദികളുടെ നീക്കം സൈന്യം തടയുന്നു:

മണിപ്പൂരിലെ വെയ്നം പാലം തകര്‍ക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി പാലത്തിന്റെ മൂന്ന് പാനലുകള്‍ അവര്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ജനങ്ങള്‍ സൈന്യത്തെ വിവരമറിയിച്ച ഉടന്‍  സൈന്യം കുതിച്ചെത്തി പാലം വീണ്ടും പഴയതുപോലെ മാറ്റിയെടുക്കുകയായിരുന്നു.  

സൈന്യം മണിപ്പൂരില്‍ എടുക്കാന്‍ പോകുന്ന നടപടികളെക്കുറിച്ച് സൈനിക മേധാവി മനോജ് പാണ്ഡെ മുഖ്യമന്ത്രിയ്‌ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. കുക്കി-സായുധവിഭാഗത്തില്‍ നിന്നുള്ളവരാണ് ഈ തീവ്രവാദികള്‍. ഇപ്പോള്‍ വംശങ്ങള്‍ തമ്മിലല്ല അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതെന്നും സൈന്യവും തീവ്രവാദിസംഘങ്ങളും തമ്മിലാണെന്നും മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് പറഞ്ഞു. മെയ് മാസത്തില്‍ മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എടിഎസ് യുഎം) നടത്തിയ സമരം അക്രമാസക്തമാവുകയും കലാപത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.  

Tags: മണിപ്പൂര്‍terroristsindian armyമണിപ്പൂര്‍ കലാപംകുക്കി,മെയ്തഎന്‍. ബിരെന്‍ സിംഗ്കുക്കി പീപ്പിള്‍സ് അലയന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

പുതിയ വാര്‍ത്തകള്‍

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.