Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഒത്താശചെയ്യുന്നു; ഇടതു-വലതു മുന്നണികള്‍ വോട്ടിനും നോട്ടിനുംവേണ്ടി ജിഹാദികളെ വളര്‍ത്തുന്നു: കെപി ശശികല ടീച്ചര്‍

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഇടതു-ജിഹാദി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മാറാട് കൂട്ടക്കൊല നടത്തിയ കലാപകാരികള്‍ക്കുവേണ്ടി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കൈകോര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 06:08 pm IST
in Kerala

തിരുവനന്തപുരം: ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വോട്ടിനും നോട്ടിനും വേണ്ടി ജിഹാദികളെ വളര്‍ത്തുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മാറാട് കൂട്ടക്കൊലയുടെ 20-ാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച അനുസ്മരണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികലടീച്ചര്‍.

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഇടതു-ജിഹാദി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മാറാട് കൂട്ടക്കൊല നടത്തിയ കലാപകാരികള്‍ക്കുവേണ്ടി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കൈകോര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

ഇന്ന് കേരളം ലോകതീവ്രവാദത്തിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ കേരളത്തിന് ഈ അവസ്ഥ വരില്ലായിരുന്നു. എന്നാല്‍ ജിഹാദി തീവ്രവാദികളെ സഹായിക്കുന്ന നടപടികളാണ് ഇടതു വലതു മുന്നണികള്‍ ഇപ്പോഴും തുടരുന്നത്.

ജിഹാദി തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും തടയാന്‍ ശ്രമമുണ്ടാകുന്നത് അതുകൊണ്ടാണ്. ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്കുനേരെ നടക്കുന്ന പ്രചരണങ്ങളും ഈ നിലയില്‍ വേണം കാണാന്‍. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖം സിനിമയില്‍ നിന്ന് മാറ്റിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിച്ചേക്കാം.

എന്നാല്‍ അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ ജനങ്ങളുടെ മനസില്‍ നിന്ന് മാറ്റാന്‍ സിപിഎമ്മിന് സാധിക്കില്ല. ബാലഗോകുലത്തിന്റെ ഘോഷയാത്രകളില്‍ ഇല്ലാത്ത സംഘിഭീകരത തേടുന്ന സിപിഎം സര്‍ക്കാര്‍ മറ്റുമതങ്ങളെ ഉന്മൂലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മതഗ്രന്ഥങ്ങള്‍ മതപാഠശാലകളില്‍ പഠിപ്പിക്കുന്നത് കാണുന്നില്ലെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രീയം മറന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ലക്ഷണമൊത്ത തീവ്രവാദി അക്രമമായിരുന്നു മാറാട് കൂട്ടക്കൊലപാതകമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി.ബാബു പറഞ്ഞു. കൂട്ടക്കൊലയ്‌ക്കുപിന്നില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്, എന്‍ഡിഎഫ്, മാറാട് ജുമാമസ്ജിദ് ഭാരവാഹികള്‍ എന്നിവരെല്ലാം സജീവമായി ഇടപെട്ടിരുന്നെന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് തോമസ് ജോസഫ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കേരളം മതതീവ്രവാദികള്‍ക്ക് സുരക്ഷിത ഇടമെന്ന് മതഭീകരന്‍ സക്കീര്‍ നായിക്കുംം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട. എന്നാല്‍ തീവ്രവാദത്തെക്കുറിച്ച് പറയുന്ന ദ കേരള സ്റ്റോറി തടയുമെന്നാണ് എസ്എഫ്‌ഐ പറയുന്നത്. തീവ്രവാദത്തെക്കുറിച്ചു പറയുമ്പോള്‍ വി.ഡി.സതീശനും സിപിഎമ്മിനും പൊള്ളുന്നതെന്താണെന്നും ആര്‍.വി.ബാബു ചോദിച്ചു. ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് കിളിമാനൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ അനിത ജനാര്‍ദ്ദനന്‍,  ജ്യോതീന്ദ്രകുമാര്‍, മഞ്ഞപ്പാറ സൂരേഷ്, അമ്പൂരി പ്രഭാകരന്‍, വഴയില ഉണ്ണി, പൂഴനാട് വേണുഗോപാല്‍, അറപ്പുര ബിജു,സന്ദീപ് തമ്പനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: cpmterrorismcongressK.P Sasikala TeacherJihadteacherKerala Jihadis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

India

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.