Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഒത്താശചെയ്യുന്നു; ഇടതു-വലതു മുന്നണികള്‍ വോട്ടിനും നോട്ടിനുംവേണ്ടി ജിഹാദികളെ വളര്‍ത്തുന്നു: കെപി ശശികല ടീച്ചര്‍

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഇടതു-ജിഹാദി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മാറാട് കൂട്ടക്കൊല നടത്തിയ കലാപകാരികള്‍ക്കുവേണ്ടി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കൈകോര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 06:08 pm IST
in Kerala

തിരുവനന്തപുരം: ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വോട്ടിനും നോട്ടിനും വേണ്ടി ജിഹാദികളെ വളര്‍ത്തുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മാറാട് കൂട്ടക്കൊലയുടെ 20-ാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച അനുസ്മരണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികലടീച്ചര്‍.

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഇടതു-ജിഹാദി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മാറാട് കൂട്ടക്കൊല നടത്തിയ കലാപകാരികള്‍ക്കുവേണ്ടി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കൈകോര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

ഇന്ന് കേരളം ലോകതീവ്രവാദത്തിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ കേരളത്തിന് ഈ അവസ്ഥ വരില്ലായിരുന്നു. എന്നാല്‍ ജിഹാദി തീവ്രവാദികളെ സഹായിക്കുന്ന നടപടികളാണ് ഇടതു വലതു മുന്നണികള്‍ ഇപ്പോഴും തുടരുന്നത്.

ജിഹാദി തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും തടയാന്‍ ശ്രമമുണ്ടാകുന്നത് അതുകൊണ്ടാണ്. ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്കുനേരെ നടക്കുന്ന പ്രചരണങ്ങളും ഈ നിലയില്‍ വേണം കാണാന്‍. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖം സിനിമയില്‍ നിന്ന് മാറ്റിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിച്ചേക്കാം.

എന്നാല്‍ അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ ജനങ്ങളുടെ മനസില്‍ നിന്ന് മാറ്റാന്‍ സിപിഎമ്മിന് സാധിക്കില്ല. ബാലഗോകുലത്തിന്റെ ഘോഷയാത്രകളില്‍ ഇല്ലാത്ത സംഘിഭീകരത തേടുന്ന സിപിഎം സര്‍ക്കാര്‍ മറ്റുമതങ്ങളെ ഉന്മൂലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മതഗ്രന്ഥങ്ങള്‍ മതപാഠശാലകളില്‍ പഠിപ്പിക്കുന്നത് കാണുന്നില്ലെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രീയം മറന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ലക്ഷണമൊത്ത തീവ്രവാദി അക്രമമായിരുന്നു മാറാട് കൂട്ടക്കൊലപാതകമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി.ബാബു പറഞ്ഞു. കൂട്ടക്കൊലയ്‌ക്കുപിന്നില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്, എന്‍ഡിഎഫ്, മാറാട് ജുമാമസ്ജിദ് ഭാരവാഹികള്‍ എന്നിവരെല്ലാം സജീവമായി ഇടപെട്ടിരുന്നെന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് തോമസ് ജോസഫ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കേരളം മതതീവ്രവാദികള്‍ക്ക് സുരക്ഷിത ഇടമെന്ന് മതഭീകരന്‍ സക്കീര്‍ നായിക്കുംം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട. എന്നാല്‍ തീവ്രവാദത്തെക്കുറിച്ച് പറയുന്ന ദ കേരള സ്റ്റോറി തടയുമെന്നാണ് എസ്എഫ്‌ഐ പറയുന്നത്. തീവ്രവാദത്തെക്കുറിച്ചു പറയുമ്പോള്‍ വി.ഡി.സതീശനും സിപിഎമ്മിനും പൊള്ളുന്നതെന്താണെന്നും ആര്‍.വി.ബാബു ചോദിച്ചു. ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് കിളിമാനൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ അനിത ജനാര്‍ദ്ദനന്‍,  ജ്യോതീന്ദ്രകുമാര്‍, മഞ്ഞപ്പാറ സൂരേഷ്, അമ്പൂരി പ്രഭാകരന്‍, വഴയില ഉണ്ണി, പൂഴനാട് വേണുഗോപാല്‍, അറപ്പുര ബിജു,സന്ദീപ് തമ്പനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: Kerala JihadiscpmterrorismcongressK.P Sasikala TeacherJihadteacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി ധനപാലൻ അന്തരിച്ചു

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.