Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തട്ടിക്കൂട്ട് ജോലികള്‍, ബിനാമി പേരില്‍ കരാര്‍; വനംവകുപ്പില്‍ മറിയുന്നത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്

ബിനാമികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും നിര്‍ദേശ പ്രകാരമുള്ള ജോലികള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ക്ക് വെറും 7000 രൂപയില്‍ താഴെമാത്രം കിട്ടുമ്പോള്‍ ഇതിന് കരാര്‍ നല്കുന്നത് 40,000 രൂപയ്‌ക്കാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 7, 2023, 10:20 am IST
inKerala
അഴുത റേഞ്ചിലെ വാമനകുളത്തിന് സമീപം മെഷീന്‍ ഉപയോഗിച്ച് പുല്ല് വെട്ടിയ ശേഷം കത്തിച്ചിരിക്കുന്നു, വിവരാവകാശ രേഖയുടെ പ്രസക്ത ഭാഗങ്ങള്‍

അഴുത റേഞ്ചിലെ വാമനകുളത്തിന് സമീപം മെഷീന്‍ ഉപയോഗിച്ച് പുല്ല് വെട്ടിയ ശേഷം കത്തിച്ചിരിക്കുന്നു, വിവരാവകാശ രേഖയുടെ പ്രസക്ത ഭാഗങ്ങള്‍

തൊടുപുഴ: പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഫയര്‍ ലൈന്‍ തെളിക്കലിന്റെ മറവില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ്. വിവരാവകാശ രേഖ ജന്മഭൂമിക്ക് ലഭിച്ചു. ബിനാമികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും നിര്‍ദേശ പ്രകാരമുള്ള ജോലികള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ക്ക് വെറും 7000 രൂപയില്‍ താഴെമാത്രം കിട്ടുമ്പോള്‍ ഇതിന് കരാര്‍ നല്കുന്നത് 40,000 രൂപയ്‌ക്കാണ്.

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പുതുവല്‍ അനൂപ് പി.എസ്. ആണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തത്. പിന്നാലെ, തങ്ങളെ  ഉപദ്രവിക്കരുതെന്ന് കാട്ടി ഉദ്യോഗസ്ഥരും കരാറുകാരനും തന്നെ സമീപിച്ചതായും അനൂപ് പറയുന്നു. വെസ്റ്റ് ഡിവിഷനിലെ നാലാം മൈല്‍ മുതല്‍ ഉപ്പുപാറ താവളം വരെ റോഡിന്റെ ഇരുവശത്തുമായി അഴുത, പമ്പ റേഞ്ചുകളിലായി 20 കിലോമീറ്റര്‍ ഭാഗത്താണ് ഫയര്‍ ലൈന്‍ തെളിച്ചത്. കിലോ മീറ്ററിന് 40,000 രൂപയ്‌ക്കാണ് ജോലി  നല്കുന്നത്. കരാറെടുത്തിരിക്കുന്നത് മൂങ്കലാര്‍ കരോട്ട് കൊച്ചുപറമ്പില്‍ ടി. സുനിലാണ്.

എന്നാല്‍ വീണ്ടും ഉപകരാര്‍ നല്കും. ഇത് നിയമലംഘനമാണ്. ഉപകരാര്‍ എടുക്കുന്നവരില്‍ പലരും വനം വകുപ്പിലെ താത്കാലിക വാച്ചര്‍മാരാണ്. ഇതും നിയമലംഘനമാണ്. ഒരു കിലോമീറ്റര്‍ ഫയര്‍ ലൈന്‍  തെളിക്കുന്നവര്‍ക്ക് പരമാവധി ലഭിക്കുക 7000 മുതല്‍ 10,000 രൂപ വരെ. ഇതില്‍ ഉപകരാറുകാരന്റെ ലാഭവും ഉള്‍പ്പെടും.

5.2 മീറ്റര്‍ വീതിയില്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗം വൃത്തിയാക്കി തൂമ്പകൊണ്ട് ഇരുവശവും 6 അടിയില്‍ ചെത്തി തെളിച്ച് ഇത് മധ്യഭാഗത്ത് കൂട്ടി തീയിട്ട് കത്തിച്ച് കളയുകയാണ് ചെയ്യേണ്ടത്. ഇതിന് മെഷീന്‍ ഉപയോഗിക്കരുത്. തൂമ്പപോലുള്ളവ മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കെ പുല്ലുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് ജോലി. ഒരു ദിവസം  ഒരു സംഘം മൂന്ന് മുതല്‍ 6 കി.മീ. വരെയുള്ള ഭാഗം തീര്‍ക്കും. പിന്നീടെത്തി ഇവ കത്തിച്ചും കളയും, അതോടെ ജോലി തീരും.

അവശേഷിക്കുന്ന 33,000 രൂപയില്‍ കരാറെടുത്ത ആള്‍ക്ക് 10,000 രൂപ വരെ ലഭിക്കും. ബാക്കി പണം എവിടെ പോകുന്നുവെന്നതിന് മറുപടിയില്ല. ഒരു കി.മീറ്ററിന് 40 തൊഴില്‍ ദിനവും കോണ്‍ട്രാക്ടറുടെ ലാഭം 10 ശതമാനവും കണക്ക് കൂട്ടിയാണ് 40,000 രൂപ ശരാശരി നിശ്ചയിക്കുന്നത്.

വെസ്റ്റ് ഡിവിഷനില്‍ വിവിധ റേഞ്ചുകളിലായി 100 കി.മീ. പരിധിയില്‍ ഫയര്‍ലൈന്‍ ജോലികള്‍ നടന്നിട്ടുണ്ട്. ഇടയ്‌ക്ക് സിപിഎം ഇടപ്പെട്ട് നാട്ടുകാര്‍ക്ക് ജോലിയില്ലെന്ന് പറഞ്ഞ് അഴുത റേഞ്ചില്‍ വള്ളക്കടവ് മേഖലയില്‍ പ്രശ്നമുണ്ടാക്കിയിരുന്നു.

Tags: keralaforകേരള സര്‍ക്കാര്‍അഴിമതിForest Departmentബിനാമിആര്‍ടി ഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.