Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഓക്സിജന്‍ ഊരിമാറ്റിയതായി പരാതി: യുവാവ് നാല് മാസമായി അബോധാവസ്ഥയില്‍, തൃശൂർ മെഡിക്കല്‍ കോളേജിനെതിരെ കുടുംബം

20 ലക്ഷം ഇതുവരെ ആശുപത്രിയില്‍ ചെലവാക്കി. മകനെയോര്‍ത്ത് വേദനിക്കുകയാണ് അശോകനും ഭാര്യ കമലയും. സ്വകാര്യ സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരനായിരുന്നു അലീഷ് (36) എന്ന യുവാവ്.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Mar 14, 2023, 11:03 am IST
inThrissur

കാഞ്ഞാണി: ഓക്സിജന്‍ ഊരിമാറ്റിയതിനെ തുടര്‍ന്ന് യുവാവ് നാല് മാസമായി അബോധാവസ്ഥയിലായെന്ന് പരാതി. തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിനെതിരെയാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.  നാല് മാസം മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ അലീഷ് എന്ന യുവാവ് ഇപ്പോഴും അബോധാവസ്ഥയിലാണ്. 20 ലക്ഷം ഇതുവരെ ആശുപത്രിയില്‍ ചെലവാക്കി. മകനെയോര്‍ത്ത് വേദനിക്കുകയാണ് അശോകനും ഭാര്യ കമലയും. സ്വകാര്യ സ്‌കൂളില്‍ സുരക്ഷാ  ജീവനക്കാരനായിരുന്നു അലീഷ് (36) എന്ന യുവാവ്.  

കഴിഞ്ഞ നവംബർ 5 ന് അലീഷ് ജോലി കഴിഞ്ഞു ബൈക്കില്‍ വരുമ്പോള്‍ ഏത്തായി ഭാഗത്ത് വച്ച്  ടെമ്പോയുമായി  ഇടിച്ചു.  തോളെല്ലുകളും വാരിയെല്ലുകളും പൊട്ടി. ചേറ്റുവയിലെ ടി.എം. ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലുമെത്തിച്ചു. അപ്പോഴും ബോധം വന്നിരുന്നില്ല. ഇവിടുത്തെ ചികിത്സക്കായി വേണ്ടിവന്ന ഒന്നര ലക്ഷം രൂപ ബില്ലടച്ച ശേഷം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അലീഷിനെ മാറ്റി. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടന്നു. ഇടക്ക് ഓര്‍മ്മ അല്‍പം വന്നത് ആശ്വാസമായി.  അടുത്ത ദിവസം പുലര്‍ച്ചെ രണ്ടിന് വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ നിന്ന് സാധാരണ ഐ.സി.യു.വിലേക്ക് അലീഷിനെ മാറ്റിയത് കുടുംബം അറിഞ്ഞില്ലെന്ന് പറയുന്നു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയായി. ബോധം വീണ്ടും പോയി. ഓക്സിജന്‍ കിട്ടാത്തതാണ് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

ഇവിടെ നിന്നാണ് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് അലീഷിനെ അബോധാവസ്ഥയില്‍ എത്തിക്കുന്നത്. ഒരാഴ്‌ച്ചക്കാലം ഈ കിടപ്പ് കിടന്നു. പിന്നീട് ആളെ തിരിച്ചറിയുന്നില്ലെങ്കിലും തല അനക്കി തുടങ്ങി. ശരീരം തളര്‍ന്ന അവസ്ഥയില്‍ തന്നെയായിരുന്നു. ആശുപത്രിയില്‍ മാസങ്ങള്‍ തങ്ങേണ്ടി വന്നതോടെ ബില്ലും ഉയര്‍ന്നു. ബന്ധുക്കളും സുമനസുകളും ചേര്‍ന്ന് സമാഹരിച്ചു നല്‍കിയ 15 ലക്ഷം ഉപയോഗിച്ച് ആശുപത്രി ബില്‍ അടച്ചു. തുടര്‍ ചികിത്സക്ക് പണമില്ലാതായതോടെ അലീഷിനെ ഇപ്പോള്‍ വീട്ടിലേക്ക് മാറ്റിയിരിക്കയാണ്.

തയ്യല്‍ക്കാരനായിരുന്ന അശോകന് മൂന്ന് വര്‍ഷം മുമ്പ് രോഗം ബാധിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കമല തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. സാമ്പത്തികമായി നട്ടംതിരിഞ്ഞതോടെ താമസിച്ചിരുന്ന വീട് വിറ്റ് ആ വീട്ടില്‍ തന്നെ 5000 രൂപ വാടകക്കാണ് ഇവരുടെ താമസമിപ്പോള്‍.

അലീഷിന് രണ്ട് സഹോദരങ്ങളാണ്. അലീനയും അനൂപും. അലീന വിവാഹിതയാണ്. അനൂപ് വെല്‍ഡിങ്ങ് ജോലിക്കാരനാണ്. അലീഷിന് അപകടം പറ്റിയ ശേഷം ശുശ്രൂഷിക്കാനായി നില്‍ക്കുന്നത് മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നു. കോമ സ്റ്റേജിലുള്ള അലീഷിന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ഈ കുടുംബം.

Tags: Thrissuraccidentയുവാവ്ഓക്‌സിജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.