Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്മപുരത്ത് നിന്ന് ഉയര്‍ന്ന വിഷപ്പുകയ്‌ക്ക് പിന്നില്‍ അഴിമതിയുടെ കനലുകള്‍; വഴിവിട്ട കരാര്‍ ലഭിച്ചത് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക്

അതേസമയം, അഴിമതി കഥ പുറത്തുവരാതിരിക്കാന്‍ കെപിസിസി. മുന്‍ ജനറല്‍ സെക്രട്ടറി വേണുഗോപാലിന്റെ മകന്റെ കമ്പനിക്ക് ഉപകരാറും നല്‍കി. ഉപകരാര്‍ നല്‍കാന്‍ വ്യവസ്ഥയില്ലാതിരിക്കെയാണ് ഈ ഒത്തു തീര്‍പ്പ് ഇടപാട് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 11:59 am IST
in Kerala

 കൊച്ചി: കൊച്ചി നിവാസികളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയില്‍ നിന്ന് ഉയര്‍ന്ന വിഷപ്പുകയ്‌ക്കു പിന്നില്‍ അഴിമതിയുടെ കനലുകള്‍. ബ്രഹ്മപുരത്തെ ബയോ മൈനിങ്ങിന്റെ കരാര്‍ നല്‍കിയ ബംഗളുരൂ ആസ്ഥാനമായ സോന്റ ഇന്‍ഫ്രാടെക് കമ്പനിക്കാണ്. സിപിഎം നേതാവും മുന്‍ എല്‍.ഡി.എഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാര്‍ ആണ് കമ്പനിയുടെ ഡയറക്റ്റര്‍. സോന്റ കമ്പനിക്ക് മാലിന്യ സംസ്‌കരണ കരാര്‍ കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയക് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് കോണ്‍ഗ്രസ് നേതാവും കൊച്ചി മുന്‍ മേയറുമായ ടോണി ചമ്മിണി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, അഴിമതി കഥ പുറത്തുവരാതിരിക്കാന്‍  കെപിസിസി. മുന്‍ ജനറല്‍ സെക്രട്ടറി വേണുഗോപാലിന്റെ മകന്റെ കമ്പനിക്ക് ഉപകരാറും നല്‍കി. ഉപകരാര്‍ നല്‍കാന്‍ വ്യവസ്ഥയില്ലാതിരിക്കെയാണ് ഈ ഒത്തു തീര്‍പ്പ് ഇടപാട് നടന്നത്.  

2020 മാര്‍ച്ചില്‍ കെ.എസ്‌ഐ.ഡി.സിയാണ് ബ്രഹ്മപുരത്ത് മാലിന്യം ബയോ മൈനിങ് ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. മാലിന്യം കിടക്കുന്ന 20 ഏക്കര്‍ സര്‍ക്കാര്‍ നേരത്തേ കെ.എസ്‌ഐ.ഡി.സിക്ക് നല്‍കിയതിനാലാണ് സംസ്‌കരണത്തിന് അവര്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്‌കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെന്‍ഡര്‍ നല്‍കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥ. സോന്റെ  ഇന്‍ഫ്രാടെക് എന്ന കമ്പനി നല്‍കിയ 54.90 കോടിയുടെ ടെന്‍ഡറാണ് കോര്‍പ്പറേഷന്‍ വഴിവിട്ട നീക്കത്തിലൂടെ ഉറപ്പിച്ചത്. 2021 ജൂലൈയിലായിരുന്നു അത്. ടെന്‍ഡര്‍ ഉറപ്പിച്ചപ്പോഴേ അഴിമതി ആരോപണമുയര്‍ന്നിരുന്നു. സോന്റ ഇന്‍ഫ്രാടെക് ആദ്യം നല്‍കിയത് തിരുനെല്‍വേലി മുനിസിപ്പാലിറ്റിയില്‍ 8.5 കോടിയുടെ മാലിന്യം സംസ്‌കരിച്ച് പരിചയമുണ്ടെന്ന മുനിസിപ്പല്‍ കമീഷണറുടെ സര്‍ട്ടിഫിക്കറ്റാണ്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്‌കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെന്‍ഡര്‍ നല്‍കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥ എന്ന് കോര്‍പ്പറേഷന്‍ വീണ്ടും അറിയിച്ചതിനു പിന്നാലെ  യോഗ്യതയുള്ള കമ്പനികള്‍ നല്‍കാത്തതിനാല്‍ എന്ന പേരില്‍ ആദ്യ ടെന്‍ഡര്‍ റദ്ദാക്കി. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ക്ഷണിച്ചു. അപ്പോള്‍ സോന്റ ഇന്‍ഫ്രാടെക് നല്‍കിയത് തിരുനെല്‍വേലിയില്‍ 10.03 കോടിയുടെ മാലിന്യ സംസ്‌കരണ പരിചയ സര്‍ട്ടിഫിക്കറ്റാണ്. തിരുനല്‍വേലി മുനിസിപ്പല്‍ എന്‍ജിനീയറാണ് ഇത് നല്‍കിയത്. രണ്ട് സര്‍ട്ടിഫിക്കറ്റും ബയോ മൈനിങ് പരിചയത്തിന്റേതായിരുന്നില്ല.

മാലിന്യം ബയോ മൈനിങ് ചെയ്യാന്‍ കോര്‍പറേഷന്‍ അനുമതി നല്‍കിയതില്‍ അഴിമതി ആരോപിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് വന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. സംസ്‌കരണം നടക്കാത്തത് സംബന്ധിച്ച നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ തീയിട്ടു എന്നാണ് ആരോപണമുയരുന്നത്. ഒരേസമയം ഏഴുഭാഗത്തുനിന്നാണ് തീപടര്‍ന്നത്. തീ തനിയെ പടിച്ചതാണെങ്കില്‍ ഒരിടത്തുനിന്ന് കത്തിപ്പടരുകയാണ് ചെയ്യുക. 70 ഏക്കര്‍ പ്രദേശം ഒരേസമയം കത്തിനശിക്കാന്‍ ഇടയാക്കിയത് പലയിടത്തുനിന്ന് തീപടര്‍ന്നതിനാലാണ്. തീയണക്കാന്‍ കാര്യമായ ശ്രമമുണ്ടായില്ല. സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നവ കത്തിത്തീരട്ടെ എന്നു കരുതി കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.  

Tags: cpmfireഅഴിമതിബ്രഹ്മപുരം തീപിടിത്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.