Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്മപുരത്ത് നിന്ന് ഉയര്‍ന്ന വിഷപ്പുകയ്‌ക്ക് പിന്നില്‍ അഴിമതിയുടെ കനലുകള്‍; വഴിവിട്ട കരാര്‍ ലഭിച്ചത് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക്

അതേസമയം, അഴിമതി കഥ പുറത്തുവരാതിരിക്കാന്‍ കെപിസിസി. മുന്‍ ജനറല്‍ സെക്രട്ടറി വേണുഗോപാലിന്റെ മകന്റെ കമ്പനിക്ക് ഉപകരാറും നല്‍കി. ഉപകരാര്‍ നല്‍കാന്‍ വ്യവസ്ഥയില്ലാതിരിക്കെയാണ് ഈ ഒത്തു തീര്‍പ്പ് ഇടപാട് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 11:59 am IST
in Kerala

 കൊച്ചി: കൊച്ചി നിവാസികളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയില്‍ നിന്ന് ഉയര്‍ന്ന വിഷപ്പുകയ്‌ക്കു പിന്നില്‍ അഴിമതിയുടെ കനലുകള്‍. ബ്രഹ്മപുരത്തെ ബയോ മൈനിങ്ങിന്റെ കരാര്‍ നല്‍കിയ ബംഗളുരൂ ആസ്ഥാനമായ സോന്റ ഇന്‍ഫ്രാടെക് കമ്പനിക്കാണ്. സിപിഎം നേതാവും മുന്‍ എല്‍.ഡി.എഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാര്‍ ആണ് കമ്പനിയുടെ ഡയറക്റ്റര്‍. സോന്റ കമ്പനിക്ക് മാലിന്യ സംസ്‌കരണ കരാര്‍ കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയക് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് കോണ്‍ഗ്രസ് നേതാവും കൊച്ചി മുന്‍ മേയറുമായ ടോണി ചമ്മിണി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, അഴിമതി കഥ പുറത്തുവരാതിരിക്കാന്‍  കെപിസിസി. മുന്‍ ജനറല്‍ സെക്രട്ടറി വേണുഗോപാലിന്റെ മകന്റെ കമ്പനിക്ക് ഉപകരാറും നല്‍കി. ഉപകരാര്‍ നല്‍കാന്‍ വ്യവസ്ഥയില്ലാതിരിക്കെയാണ് ഈ ഒത്തു തീര്‍പ്പ് ഇടപാട് നടന്നത്.  

2020 മാര്‍ച്ചില്‍ കെ.എസ്‌ഐ.ഡി.സിയാണ് ബ്രഹ്മപുരത്ത് മാലിന്യം ബയോ മൈനിങ് ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. മാലിന്യം കിടക്കുന്ന 20 ഏക്കര്‍ സര്‍ക്കാര്‍ നേരത്തേ കെ.എസ്‌ഐ.ഡി.സിക്ക് നല്‍കിയതിനാലാണ് സംസ്‌കരണത്തിന് അവര്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്‌കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെന്‍ഡര്‍ നല്‍കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥ. സോന്റെ  ഇന്‍ഫ്രാടെക് എന്ന കമ്പനി നല്‍കിയ 54.90 കോടിയുടെ ടെന്‍ഡറാണ് കോര്‍പ്പറേഷന്‍ വഴിവിട്ട നീക്കത്തിലൂടെ ഉറപ്പിച്ചത്. 2021 ജൂലൈയിലായിരുന്നു അത്. ടെന്‍ഡര്‍ ഉറപ്പിച്ചപ്പോഴേ അഴിമതി ആരോപണമുയര്‍ന്നിരുന്നു. സോന്റ ഇന്‍ഫ്രാടെക് ആദ്യം നല്‍കിയത് തിരുനെല്‍വേലി മുനിസിപ്പാലിറ്റിയില്‍ 8.5 കോടിയുടെ മാലിന്യം സംസ്‌കരിച്ച് പരിചയമുണ്ടെന്ന മുനിസിപ്പല്‍ കമീഷണറുടെ സര്‍ട്ടിഫിക്കറ്റാണ്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്‌കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെന്‍ഡര്‍ നല്‍കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥ എന്ന് കോര്‍പ്പറേഷന്‍ വീണ്ടും അറിയിച്ചതിനു പിന്നാലെ  യോഗ്യതയുള്ള കമ്പനികള്‍ നല്‍കാത്തതിനാല്‍ എന്ന പേരില്‍ ആദ്യ ടെന്‍ഡര്‍ റദ്ദാക്കി. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ക്ഷണിച്ചു. അപ്പോള്‍ സോന്റ ഇന്‍ഫ്രാടെക് നല്‍കിയത് തിരുനെല്‍വേലിയില്‍ 10.03 കോടിയുടെ മാലിന്യ സംസ്‌കരണ പരിചയ സര്‍ട്ടിഫിക്കറ്റാണ്. തിരുനല്‍വേലി മുനിസിപ്പല്‍ എന്‍ജിനീയറാണ് ഇത് നല്‍കിയത്. രണ്ട് സര്‍ട്ടിഫിക്കറ്റും ബയോ മൈനിങ് പരിചയത്തിന്റേതായിരുന്നില്ല.

മാലിന്യം ബയോ മൈനിങ് ചെയ്യാന്‍ കോര്‍പറേഷന്‍ അനുമതി നല്‍കിയതില്‍ അഴിമതി ആരോപിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് വന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. സംസ്‌കരണം നടക്കാത്തത് സംബന്ധിച്ച നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ തീയിട്ടു എന്നാണ് ആരോപണമുയരുന്നത്. ഒരേസമയം ഏഴുഭാഗത്തുനിന്നാണ് തീപടര്‍ന്നത്. തീ തനിയെ പടിച്ചതാണെങ്കില്‍ ഒരിടത്തുനിന്ന് കത്തിപ്പടരുകയാണ് ചെയ്യുക. 70 ഏക്കര്‍ പ്രദേശം ഒരേസമയം കത്തിനശിക്കാന്‍ ഇടയാക്കിയത് പലയിടത്തുനിന്ന് തീപടര്‍ന്നതിനാലാണ്. തീയണക്കാന്‍ കാര്യമായ ശ്രമമുണ്ടായില്ല. സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നവ കത്തിത്തീരട്ടെ എന്നു കരുതി കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.  

Tags: fireഅഴിമതിബ്രഹ്മപുരം തീപിടിത്തംcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.