Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഖാക്കള്‍ക്ക് ചിന്ത ജെറോം എങ്ങിനെ ‘നല്ല സഖാവ് എന്തൊക്കെ ജാഗ്രത പുലര്‍ത്തണം’ എന്ന് പഠിപ്പിക്കുമെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു

ചിന്ത ജെറോമിനെ ചുറ്റിപ്പറ്റിയുള്ള വിവാദം സിപിഎമ്മിനും ഡിവൈഎഫ് ഐയ്‌ക്കും തലവേദനയാവുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ചില സൂചനകള്‍ പുറത്തുവരുന്നു. പാര്‍ട്ടി അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ പരിഗണന ചിന്തയുടെ കാര്യത്തില്‍ നല്‍കിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം പറയുന്നത്. സംഘടനയിലും അധികാരത്തിലും ഒരു പോലെ അംഗീകാരം ലഭിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ചിന്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 09:07 pm IST
in Kerala
ചിന്തയുടെ ബോട്ട് യാത്ര (വലതത്)

ചിന്തയുടെ ബോട്ട് യാത്ര (വലതത്)

തിരുവനന്തപുരം: ചിന്ത ജെറോമിനെ ചുറ്റിപ്പറ്റിയുള്ള വിവാദം സിപിഎമ്മിനും ഡിവൈഎഫ് ഐയ്‌ക്കും  തലവേദനയാവുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ചില സൂചനകള്‍ പുറത്തുവരുന്നു. പാര്‍ട്ടി അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ പരിഗണന ചിന്തയുടെ കാര്യത്തില്‍ നല്‍കിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം പറയുന്നത്.  സംഘടനയിലും അധികാരത്തിലും ഒരു പോലെ അംഗീകാരം ലഭിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ചിന്ത.  

കഴിഞ്ഞ സമ്മേളനത്തില്‍ ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ചിന്ത ഉയര്‍ന്നതോടെ പാര്‍ട്ടിയില്‍ ചിന്തയെ ആരും ചോദ്യം ചെയ്യാനില്ലാത്ത നില വന്നു. എന്നാല്‍ ചിന്തയുടെ പ്രസംഗത്തിലെ പോരായ്‌മകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതൊക്കെ പാര്‍ട്ടി സധൈര്യം നേരിട്ടു. പക്ഷെ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നും  വൈലോപ്പിള്ളിയുടെ സ്പെല്ലിംഗ് ഇംഗ്ലീഷ് പിഎച്ച് ഡി എടുക്കാനുള്ള പ്രബന്ധത്തില്‍ തെറ്റിച്ചെഴുതിയതും ചില്ലറ നാണക്കേടല്ല പാര്‍ട്ടിക്കുണ്ടാക്കിയത്. പിന്നീട് ബോധി കോമണ്‍സ് എന്ന വെബ് സൈറ്റില്‍ അതേ അക്ഷരപ്പിശകോടുകൂടിയ ലേഖന  ഭാഗം കണ്ടെത്തിയതോടെ ചിന്തയ്‌ക്ക് പ്രതിരോധിക്കാന്‍ കഴിയാതെ വന്നു. .  

പാര്‍ട്ടി സഖാക്കളെ അച്ചടക്കവും  പൊളിറ്റിക്കല്‍ കറക്ട്നെസ്സും പഠിപ്പിക്കുന്ന ചുമതല ചിന്തയ്‌ക്ക് പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. പി.കെ. ഗുരുദാസനെപ്പോലുള്ളവര്‍ ഉയര്‍ന്നുവന്ന കൊല്ലം ജില്ലയിലെ നേതാവായ ചിന്ത യാതൊരു കുറ്റബോധവുമില്ലാതെ ആഡംബര റിസോര്‍ട്ടിന്റെ ആനുകൂല്യം പറ്റിയതും വലിയ അസ്വാസ്ഥ്യം പാര്‍ട്ടിതലത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.  ഇത് പാര്‍ട്ടി നയത്തില്‍ നിന്നുള്ള മധ്യവര്‍ഗ്ഗ ചാഞ്ചാട്ടമാണെന്നാണ് ചില സഖാക്കള്‍ പറയുന്നത്. എം.എ. ബേബി ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ ചിന്തയെ സംരക്ഷിക്കാന്‍ കൂടെയുണ്ടെന്നുള്ളതാണ് ചിന്തയുടെ ബലം. കഴിഞ്ഞ ദിവസം ചിന്തയെ പിന്തുണച്ച് വിധു വിന്‍സന്‍റ് എന്ന ഇടത്പക്ഷ ചലച്ചിത്ര സംവിധായിക  കുറിപ്പെഴുതിയതും ചിന്തയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയ്‌ക്കും പാര്‍ട്ടിയുടെ സാംസ്കാരിക മേഖലയിലും ചിന്തയ്‌ക്ക് അനുകൂലമായ അധികാരസംഘം സജീവമാണെന്നതിന്റെ സൂചനയാണ്.  

ഒരു നല്ല സഖാവെങ്ങിനെ ആകണം, എന്തൊക്കെ ജാഗ്രത പുലര്‍ത്തണം എന്നൊക്കെ ക്ലാസെടുക്കുന്ന നേതാവാണ് ചിന്ത. ഇനി എങ്ങിനെ ചിന്തയെക്കൊണ്ട് ഇത്തരം ക്ലാസുകള്‍  എടുപ്പിക്കും എന്ന സംശയവും  പാര്‍ട്ടിക്കുള്ളില്‍ ഇല്ലാതില്ല. കാരണം സ്വന്തം കാര്യത്തില്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നും ചിന്ത വ്യതിചലിച്ചു. ഇപ്പോഴത്തെ റിസോര്‍ട്ട് വിവാദത്തില്‍ നിന്നും അമ്മയുടെ ചികിത്സയുടെ പേര് പറഞ്ഞാണ് ചിന്ത തലയൂരിയത്. മാത്രമല്ല, മുമ്പുള്ള റിസോര്‍ട്ട് ഉടമയ്‌ക്ക് കിട്ടാത്ത തീരദേശപരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് എങ്ങിനെ പുതിയ ഉടമസ്ഥന്‍ ഡാര്‍വിന്‍ സംഘടിപ്പിച്ചു എന്നതും സംശയത്തിനിടയാക്കുന്നു. ഇതില്‍ ചിന്തയുടെ അധികാരവും ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. റിസോര്‍ട്ട് ഉടമയും ഭാര്യയും ചിന്തയും എല്ലാം ബോട്ട് യാത്ര നടത്തുന്ന ചിത്രവും ഇവരുടെ അടുപ്പം സൂചിപ്പിക്കുന്ന തെളിവാണ്.  

Tags: ഡിവൈഎഫ്ഐcpimചിന്ത ജെറോംഡോക്ടറേറ്റ് ബിരുദപ്രബന്ധഎംഎ ബേബിഗവേഷണ വിദ്യാര്‍ത്ഥി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

News

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.