Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലത്തിന്റെ ബലത്തിനായുള്ള ബീം വാര്‍ത്തത് തടി ഉപയോഗിച്ച്; ബീം പൊളിച്ചുമാറ്റി വിവാദം ഒഴിവാക്കാന്‍ നീക്കം, വിജിലന്‍സ് അന്വേഷണവും തുടങ്ങി

പ്രധാന റോഡിലേക്കു ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിക്കു ബലം കൂട്ടാനായി കല്‍ക്കെട്ടിനിടയില്‍ അടിച്ചുറപ്പിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികളിലാണു തടിക്കഷണം കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിനെതിരെ പരാതി ഉന്നയിച്ചതോടെ കരാറുകാര്‍ കല്‍ഭിത്തി പൊളിച്ചു നീക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 10:43 am IST
in Kerala

കോട്ടയം : പാലത്തിന് ബലം പകരുന്നതിനായി വശങ്ങളില്‍ സ്ഥാപിക്കുന്ന ബീം വാര്‍ത്തിരിക്കുന്നത് കമ്പിക്ക് പകരം തടി ഉപയോഗിച്ച്. റീ ബില്‍ഡ് കേരള എഞ്ചിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാലത്തിന്റെ നവീകരണം നടത്തുന്നതിനിടയിലാണ് ഇത്തരത്തില്‍ കമ്പിക്ക് പകരം തടി ഉപയോഗിച്ച് കൃത്രിമത്വം കാണിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.  

കോട്ടയം മേഖല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചനീയര്‍ ബെന്‍സി ലാല്‍ സ്ഥലം പരിശോധനക്ക് എത്തിയപ്പോള്‍ നാട്ടുകാരാണ് ഭിത്തി പൊളിച്ചു പണിയണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച് ഉദ്യോഗസ്ഥര്‍ കരാറുകാരന് നോട്ടീസും നല്‍കി. 1.32 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ഇത്തരത്തില്‍ നവീകരണം നടത്തുന്നത്.  

എന്നാല്‍ പ്രധാന റോഡിലേക്കു ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിക്കു ബലം കൂട്ടാനായി കല്‍ക്കെട്ടിനിടയില്‍ അടിച്ചുറപ്പിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികളിലാണു തടിക്കഷണം കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിനെതിരെ പരാതി ഉന്നയിച്ചതോടെ കരാറുകാര്‍ കല്‍ഭിത്തി പൊളിച്ചു നീക്കി. മുമ്പുണ്ടായിരുന്ന കല്‍ക്കെട്ടിലെ കല്ലുകള്‍ ഉപയോഗിച്ചാണു പുതിയ സംരക്ഷണ ഭിത്തി നിര്‍മിച്ചത്. ഈ കല്ലുകള്‍ക്കു പകരം പുതിയവ ഉപയോഗിച്ചു സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നും ആവശ്യമെങ്കില്‍ മണ്ണുറപ്പിക്കാന്‍ ഭിത്തിക്കുള്ളില്‍ പഴയ കല്ലുകള്‍ ഇടാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം തൂണുകള്‍ തിരുവല്ലയില്‍ നിന്നു കരാറുകാരന്‍ വാങ്ങിയതാണെന്ന് ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി പൊളിച്ചപ്പോള്‍ അടിത്തറയുടെ വാനത്തിന് ആവശ്യത്തിനു താഴ്ചയും നിര്‍ദേശിക്കപ്പെട്ട ഒരു മീറ്റര്‍ വീതിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മീറ്റര്‍ നീളമുള്ള തൂണ്‍ പൂര്‍ണമായും മണ്ണിലേക്കു താഴ്‌ത്തിയാണ് ഉറപ്പിക്കേണ്ടത്. ഇവിടെ തൂണുകള്‍ രണ്ടായി മുറിച്ചു കല്ലുകള്‍ക്കിടയില്‍ വയ്‌ക്കുകയായിരുന്നു.

പുറമേ നിന്നു നോക്കിയാല്‍ തുണൂകള്‍ കാണാമെങ്കിലും ഇവയൊന്നും മറുവശത്തു മണ്ണില്‍ താഴ്‌ത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ ഇതു ശ്രദ്ധിക്കാതെയാണ് എണ്ണമെടുത്തു പോകുന്നത്. കല്ല് കെട്ടിയിരിക്കുന്നതു ശരിയായ രീതിയിലുമല്ല. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഷീദ് ആണ് പദ്ധതിയുടെ കരാറുകാരന്‍. 41 മീറ്റര്‍ കെട്ടേണ്ടിയിരുന്ന സംരക്ഷണ ഭിത്തി ആദ്യം 25 മീറ്റര്‍ മാത്രമാണു കെട്ടിയിരുന്നത്. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണു ബാക്കി ഭാഗത്തു പണി നടത്തിയത്.

Tags: kottayamBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.