Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡോക്യുമെന്‍ററി മോദിയുടെ കീഴിലുള്ള ഇന്ത്യയെക്കുറിച്ച് എന്ന് പറഞ്ഞു; പിന്നീട് ഗുജറാത്ത്കലാപ ഡോക്യുമെന്‍ററിയാക്കിയത് ഗൂഡാലോചന: സ്വപന്‍ദാസ് ഗുപ്ത

ബിജെപി നേതാവും ചിന്തകനുമായ മുന്‍ രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്തയെ അഭിമുഖം ചെയ്യാന്‍ വന്നവര്‍ മോദിയുടെ ഇന്ത്യയെക്കുറിച്ച് ഡോക്യുമെന്‍ററി എടുക്കുന്ന് എന്നാണ് പറഞ്ഞത്.ക്ഷെ ഒടുവില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയായാണ് ഇത് ബിബിസിയില്‍ വന്നത്. എല്ലാം വളച്ചൊടിക്കുകയായിരുന്നു. "- ഡോക്യൂമെന്‍ററി നിര്‍മ്മാതാക്കള്‍ നടത്തിയ ചതിയെക്കുറിച്ച് സ്വപന്‍ ദാസ് ഗുപ്ത വിശദീകരിക്കുന്നത് ഇങ്ങിനെ.

Janmabhumi Online by Janmabhumi Online
Jan 19, 2023, 10:00 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബിജെപി നേതാവും ചിന്തകനുമായ  മുന്‍ രാജ്യസഭാ എംപി  സ്വപന്‍ദാസ് ഗുപ്തയെ അഭിമുഖം ചെയ്യാന്‍ വന്നവര്‍ മോദിയുടെ ഇന്ത്യയെക്കുറിച്ച് ഡോക്യുമെന്‍ററി എടുക്കുന്ന് എന്നാണ് പറഞ്ഞത്. “രണ്ടു മാസം മുന്‍പ് അഭിമുഖമെടുത്തപ്പോള്‍ അവര്‍ ഗുജറാത്ത് കലാപം, സിഎഎ, കശ്മീരിലെ 370ാം വകുപ്പ് എടുത്തുകളയല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സംസാരിച്ചു. പക്ഷെ ഒടുവില്‍  ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയായാണ് ഇത് ബിബിസിയില്‍ വന്നത്. എല്ലാം വളച്ചൊടിക്കുകയായിരുന്നു. “- ഡോക്യൂമെന്‍ററി നിര്‍മ്മാതാക്കള്‍ നടത്തിയ ചതിയെക്കുറിച്ച് സ്വപന്‍ ദാസ് ഗുപ്ത വിശദീകരിക്കുന്നത് ഇങ്ങിനെ.  

ഒരാളെ കുറ്റവാളിയാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സൃഷ്ടിച്ചെടുത്ത ഡോക്യുമെന്‍ററിയായിരുന്നു ഇതെന്ന് സ്വപന്‍ദാസ് ഗുപ്ത പറയുന്നു. ഈ ഡോക്യുമെന്‍ററിക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. ഇത് അജണ്ടയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചുകഴിഞ്ഞു  

മോദിയുടെ രാഷ്‌ട്രീയപാര്‍ട്ടിയിലെ അംഗമായ മുന്‍ രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്ത തന്നെ ഗുജറാത്ത് കലാപത്തെക്കുറിച്ച് സംസാരിക്കുന്ന ഒട്ടേറെ ഭാഗങ്ങള്‍ ഈ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പക്ഷെ അടിമുടി വളച്ചൊടിച്ച വിവരങ്ങള്‍ നിരത്തി, മോദിയെ കുറ്റവാളിയായി ചിത്രീകരിക്കുന്ന രീതിയിലുള്ള ഈ ഡോക്യുമെന്‍ററിക്ക് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നതായി പറയുന്നു. ഇന്ത്യയിലെ മനുഷ്യവകാശപ്രവര്‍ത്തകരും ബിജെപി വിരുദ്ധ ജേണലിസ്റ്റുകളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് അറിയുന്നു. പ്രതിപക്ഷ പാര‍്ട്ടികളും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.  

ബിബിസിയില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച ശേഷം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ മോദിയെ അപലപിച്ച് പ്രസ്താവനകള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഉപയോഗിച്ചത് പാക് വംശജനായ ഒരു എംപിയെ ആണ്. അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയെക്കുറിച്ച് പറഞ്ഞശേഷം മോദിയെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയും ചെയ്തു.  എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് മുന്നില്‍ ഈ ഗൂഢാലോചനകള്‍ തകര്‍ന്നു.  

മോദിയെപ്പോലെ മികച്ച ഗുണങ്ങളുള്ള ഒരു വ്യക്തിയും ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ ചിത്രികരിച്ച മോദിയുടെ വ്യക്തിത്വവും ചേര്‍ന്ന് പോകുന്നില്ലെന്ന് പറഞ്ഞാണ് റിഷി സുനക് ഗൂഢാലോചനക്കാരെ തള്ളിക്കളഞ്ഞത്. ഇത് ഗൂഢാലോചനക്കാര്‍ക്ക് മുഖത്തേറ്റ അടിയായിരുന്നു.  

Tags: BBCസ്വപന്‍ ദാസ്ഗുപ്തഗുജറാത്ത്modiനരേന്ദ്രമോദിഗുജറാത്ത് കലാപംബിബിസി ഡോക്യുമെന്‍ററി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തില്‍ കുറച്ചുമുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന് സൊഹ്റാന്‍ മംദാനി; പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വരെ രംഗത്ത്

World

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

India

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

World

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

‘ഐ ലവ് യു’ എന്ന് പറഞ്ഞതുകൊണ്ട് മാത്രം ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

ഹലാൽ എന്ന പേരിൽ തുപ്പൽ കലർന്ന ആഹാരം ഹിന്ദുഭക്തർക്ക് നൽകിയാൽ 2 ലക്ഷം പിഴയും നിയമനടപടിയും ; കൻവാർ യാത്രയ്‌ക്ക് നിർദേശങ്ങളുമായി പുഷ്കർ സിംഗ് ധാമി

‘പ്രേമലു’ ഫെയിം മമിതയുടെ പിതാവിനെ പ്രശംസിച്ച് ഡോക്‌ടേഴ്‌സ് ദിനത്തില്‍ നടി മീനാക്ഷിയുടെ കുറിപ്പ്

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies