Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധിപത്യത്തിന്‍റേതായ ശബ്ദമുഖരിതമായ വാചാടോപം മുസ്ലിങ്ങള്‍ ഒഴിവാക്കണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വര്‍ഗ്ഗീയവല്‍ക്കരിച്ച് അസദുദ്ദീന്‍ ഒവൈസി

ആധിപത്യത്തിന്‍റേതായ ശബ്ദമുഖരിതമായ വാചാടോപം മുസ്ലിങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഒവൈസി. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന മറുപടിയുമായാണ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 04:03 pm IST
inKerala

ന്യൂദല്‍ഹി: ആധിപത്യത്തിന്‍റേതായ ശബ്ദമുഖരിതമായ വാചാടോപം മുസ്ലിങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വര്‍ഗ്ഗീയവല്‍ക്കരിച്ച്അസദുദ്ദീന്‍ ഒവൈസി. സമുദായ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള പോംവഴി എന്ന നിലയില്‍ പറഞ്ഞ മോഹന്‍ ഭാഗവതിന്റെ വാക്കുകളെ വളച്ചൊടിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന മറുപടിയുമായാണ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.  

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് ജീവിക്കാനും അവരുടെ വിശ്വാസം പിന്തുടരാനും ആരുടെയും അനുവാദം ആവശ്യമില്ലെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ വിമര്‍ശനം. വാസ്തവത്തില്‍ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ഭയപ്പെടേണ്ടതില്ലെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ അഭിപ്രായം.  

മുസ്ലിങ്ങള്‍ ഇവിടെ അവരുടെ വിശ്വാസത്തെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ട ഗതികേടില്ലെന്നും നാഗ്പൂരിലെ (ആര്‍എസ്എസ് ആസ്ഥാനം) ബ്രഹ്മചാരികളുടെ സംഘത്തെ സന്തോഷിപ്പിച്ച് ജീവിക്കേണ്ട കാര്യമില്ലെന്നും അസദുദ്ദീന്‍ ഒവൈസി വിമര്‍ശിക്കുന്നു.  

മോഹന്‍ ഭാഗവത് പറഞ്ഞതെന്ത്?

ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലെ അഭിമുഖത്തിലാണ് മുസ്ലിങ്ങള്‍  ആധിപത്യത്തിന്‍റേതായ ശബ്ദമുഖരിതമായ വാചാടോപം ഉപേക്ഷിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. ഹിന്ദുക്കളോടൊത്ത് ജീവിക്കാന്‍ കഴിയില്ലെന്നും അവര്‍ ഒരു ഉന്നത വംശമാണെന്നുമുള്ള കാഴ്ചപ്പാട് മുസ്ലിങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ടെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. അതായത്, ഹിന്ദുക്കളുമൊത്ത് സമരസപ്പെട്ട് ജീവിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാവണമെന്നും മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നുമുള്ള ഐക്യത്തിന്റെ സന്ദേശമാണ് മോഹന്‍ ഭാഗവത് പറയാന്‍ ശ്രമിച്ചത്.  

പണ്ട് ഞങ്ങള്‍ ഭരിച്ച മണ്ണാണിത്. ഇനിയും ഇവിടെ ഭരിയ്‌ക്കുമെന്നും ഞങ്ങള്‍ മറ്റുള്ളവരേക്കാള്‍  ഉന്നതപദവിയില്‍ ഇരിക്കുന്ന വംശമാണെന്നുമുള്ള കാഴ്ചപ്പാട് മുസ്ലിങ്ങള്‍ ഉപേക്ഷിക്കണം എന്നും മോഹന്‍ ഭാഗവത് പറഞ്ഞത് ശാന്തിയുടെയും സമാധാനത്തിന്റെയും സാമൂഹ്യാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടിയാണ്.  പക്ഷെ ഇതിനെ വളച്ചൊടിച്ച്, ഇത് മുസ്ലിങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് എന്ന രീതിയില്‍ വ്യാഖ്യാനിച്ച് പ്രശ്നം ആളിക്കത്തിക്കാനാണ് അസദുദ്ദീന്‍ ഒവൈസി ശ്രമിക്കുന്നത്. 

Tags: എഐഎംഐഎം (ഇന്‍ക്വിലാബ്)ആര്‍എസ്എസ്മുസ്ലിങ്ങള്‍മോഹന്‍ ഭാഗവത്അസദുദ്ദീന്‍ ഒവൈസിഎഐഎംഐഎംനാഗ്പൂര്‍ഒവൈസിനാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.