Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജയറാം രമേഷ് ചൈനീസ് ചാരന്‍; കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതില്‍ ഇന്ത്യയെ പ്രതിയാക്കിയത് ഇന്ത്യയുടെ മരുന്ന് വ്യവസായം തകര്‍ക്കാന്‍’

ചൈനയെ പൊക്കി ഇന്ത്യയെ താറടിക്കാന്‍ കോണ്‍ഗ്രസും ചൈനീസ് ചാരനായ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ മഹേഷ് ജെത് മലാനി. കോവിഡിന് മുന്നില്‍ ചൈന തോല്‍ക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ താറടിക്കാന്‍ കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ മരിച്ചതിന്റെ കുറ്റം ഇന്ത്യയുടെ തലയില്‍ ചാര്‍ത്താന്‍ ഉത്സാഹം കാട്ടുകയായിരുന്നു ജയറാം രമേഷെന്ന് മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 09:10 pm IST
inIndia

ന്യൂദല്‍ഹി: ചൈനയെ പൊക്കി ഇന്ത്യയെ താറടിക്കാന്‍ കോണ്‍ഗ്രസും ചൈനീസ് ചാരനായ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ മഹേഷ് ജെത് മലാനി. കോവിഡിന് മുന്നില്‍ ചൈന തോല്‍ക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ താറടിക്കാന്‍ കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ മരിച്ചതിന്റെ കുറ്റം ഇന്ത്യയുടെ തലയില്‍ ചാര്‍ത്താന്‍ ഉത്സാഹം കാട്ടുകയായിരുന്നു ജയറാം രമേഷെന്ന് മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി.  

ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയ്‌ക്കെതിരായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യയുടെ കഫ് സിറപ്പിന് മേല്‍ ലോകാരോഗ്യസംഘടന കെട്ടിവെച്ചത് കൃത്യമായി പരിശോധനകള്‍ നടത്തി സ്ഥിരീകരിക്കാതെയാണെന്ന് ഇന്ത്യയിലെ‍ ഡ്രഗ് കണ്‍ട്രോളര്‍ കണ്ടെത്തിയിരിക്കുകയാണ്. ലോകാരോഗ്യസംഘടന ഈ ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് അതിന് ഇന്ത്യയില്‍ വന്‍പ്രചാരണം നല്‍കുകയായിരുന്നു.    

കോവി‍ഡ് വാക്സിന്‍ നിര്‍മ്മിച്ചതിലൂടെയാണ് ഇന്ത്യ മരുന്ന് നിര്‍മ്മാണ രംഗത്ത് ലോകത്തിന്റെ തന്നെ കേന്ദ്രമായി മാറിയത്. ഈ നാളുകളില്‍ ഇന്ത്യയ്‌ക്ക് അമേരിക്കയുടെ ഉള്‍പ്പെടെ പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ കഫ് സിറപ്പ് കഴിച്ചാണ് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതെന്ന  പ്രസ്താവന  നടത്തുക വഴി ഇന്ത്യയുടെ  മരുന്ന് നിര്‍മ്മാണമേഖലയിലെ വൈദഗ്ധ്യം ലോകത്തിന് മുന്നില്‍ നശിപ്പിക്കാനാണ് ജയറാം രമേഷും കോണ്‍ഗ്രസും ശ്രമിച്ചത്.  

വേണ്ടത്ര പരിശോധനകള്‍ നടത്തി വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പാണെന്ന് ആരോപിച്ച്  ഇന്ത്യയുടെ  ഡ്രഗ് കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ ആഗോള പ്രതിച്ഛായ തകര്‍ക്കാനുള്ള ചൈനയുടെ ഗൂഢാലോചനയ്‌ക്ക് ലോകാരോഗ്യ സംഘടനയും കൂട്ട് നിന്നു എന്ന സംശയം ബലപ്പെടുകയാണ്. കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് തിടുക്കപ്പെട്ടാണ് ജയറാം രമേഷ് ഇന്ത്യയുടെ കഫ് സിറപ്പിനും അത് നിര്‍മ്മിച്ച കമ്പനികള്‍ക്കും നേരെ ആഞ്ഞടിച്ചത്. ഇതുവഴി ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ പ്രതിച്ഛായ തകര്‍ക്കുക എന്ന ചൈനയുടെ അജണ്ട നടപ്പാക്കുകയാണ് ജയറാം രമേഷ് ചെയ്തത്.  ഇത് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കിയതിന് പിന്നിലും കോണ്‍ഗ്രസിനും ജയറാം രമേഷിനും കയ്യുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.  

ഒക്ടോബര്‍ 10നാണ് ലോകാരോഗ്യസംഘടന ഗാംബിയയിലെ കുട്ടികള്‍ മരിച്ചത് ഇന്ത്യയിലെ കമ്പനി ഉല്‍പാദിപ്പിച്ച ചുമയുടെ മരുന്ന് കഴിച്ചിട്ടാണെന്ന് തിടുക്കപ്പെട്ടാണ് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചത്. ചുമയ്‌ക്കുള്ള മരുന്നില്‍ ‍ഡൈ എതിലീന്‍ ഗ്ളൈക്കോളോ, എതിലീന്‍ ഗ്ളൈക്കോളൊ അടങ്ങിയതാകാം മരണകാരണമെന്ന ഊഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ വിഷാംശം ഉള്ളതാണ് മരണകാരണമെന്ന രീതിയിലാണ് ലോകാരോഗ്യസംഘടന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സിഒ) പരിശോധിച്ചപ്പോള്‍ ചുമയ്‌ക്കുള്ള മരുന്നില്‍ ഈ വിഷാംശം കണ്ടെത്താനായില്ല. ഇതോടെയാണ് ഇതിന് പിന്നില്‍ ചൈനയുടെ ഗൂഢാലോചനയുണ്ടോ എന്ന സംശയം ബലപ്പെടുന്നത്.    

2022 ഒക്ടോബര്‍ 15, ഒക്ടോബര്‍ 20, ഒക്ടോബര്‍ 29 തീയതികളില്‍ ചുമയുടെ മരുന്നില്‍ വിഷാംശമുള്ളതിന്റെ പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും ലോകാരോഗ്യ സംഘടന നല്‍കാതിരിക്കുന്നത് എന്തോ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം വര്‍ധിപ്പിക്കുകയാണ്.  

“ഇതില്‍ മാത്രല്ല, പല കാര്യങ്ങളിലും ജയറാം രമേഷ് ചൈന ഇന്ത്യയ്‌ക്കെതിരെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാജവാര്‍ത്തകളുടെ നാവായി മാറുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ ഇന്ത്യന്‍ പട്ടാളത്തെ കുറ്റപ്പെടുത്താന്‍ മുമ്പിലാണ് ജയറാം രമേഷും കോണ്‍ഗ്രസും.  ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് സഹായകരമാവുന്ന പ്രധാനമേഖലയിലൊന്നാണ് മരുന്ന് നിര്‍മ്മാണരംഗം. കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചു എന്ന് സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നിരിക്കെ ജയറാം രമേഷ് ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ തിടുക്കപ്പെട്ട് കുറ്റപ്പെടുത്തുന്നത് എന്തിനാണ്?”- മഹേഷ് ജെത് മലാനി ചോദിക്കുന്നു.  

Tags: മഹേഷ് ജെത് മലാനി.ചൈനീസ് പ്രേമികള്‍ചൈനയുടെ നുണപ്രചാരണംdeathലോകാരോഗ്യ സംഘടനchinaMaheshഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംജയറാം രമേഷ്കഫ് സിറപ്പ്കഫ് സിറപ്പി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.