Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജയറാം രമേഷ് ചൈനീസ് ചാരന്‍; കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതില്‍ ഇന്ത്യയെ പ്രതിയാക്കിയത് ഇന്ത്യയുടെ മരുന്ന് വ്യവസായം തകര്‍ക്കാന്‍’

ചൈനയെ പൊക്കി ഇന്ത്യയെ താറടിക്കാന്‍ കോണ്‍ഗ്രസും ചൈനീസ് ചാരനായ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ മഹേഷ് ജെത് മലാനി. കോവിഡിന് മുന്നില്‍ ചൈന തോല്‍ക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ താറടിക്കാന്‍ കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ മരിച്ചതിന്റെ കുറ്റം ഇന്ത്യയുടെ തലയില്‍ ചാര്‍ത്താന്‍ ഉത്സാഹം കാട്ടുകയായിരുന്നു ജയറാം രമേഷെന്ന് മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 09:10 pm IST
in India

ന്യൂദല്‍ഹി: ചൈനയെ പൊക്കി ഇന്ത്യയെ താറടിക്കാന്‍ കോണ്‍ഗ്രസും ചൈനീസ് ചാരനായ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ മഹേഷ് ജെത് മലാനി. കോവിഡിന് മുന്നില്‍ ചൈന തോല്‍ക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ താറടിക്കാന്‍ കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ മരിച്ചതിന്റെ കുറ്റം ഇന്ത്യയുടെ തലയില്‍ ചാര്‍ത്താന്‍ ഉത്സാഹം കാട്ടുകയായിരുന്നു ജയറാം രമേഷെന്ന് മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി.  

ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയ്‌ക്കെതിരായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യയുടെ കഫ് സിറപ്പിന് മേല്‍ ലോകാരോഗ്യസംഘടന കെട്ടിവെച്ചത് കൃത്യമായി പരിശോധനകള്‍ നടത്തി സ്ഥിരീകരിക്കാതെയാണെന്ന് ഇന്ത്യയിലെ‍ ഡ്രഗ് കണ്‍ട്രോളര്‍ കണ്ടെത്തിയിരിക്കുകയാണ്. ലോകാരോഗ്യസംഘടന ഈ ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് അതിന് ഇന്ത്യയില്‍ വന്‍പ്രചാരണം നല്‍കുകയായിരുന്നു.    

കോവി‍ഡ് വാക്സിന്‍ നിര്‍മ്മിച്ചതിലൂടെയാണ് ഇന്ത്യ മരുന്ന് നിര്‍മ്മാണ രംഗത്ത് ലോകത്തിന്റെ തന്നെ കേന്ദ്രമായി മാറിയത്. ഈ നാളുകളില്‍ ഇന്ത്യയ്‌ക്ക് അമേരിക്കയുടെ ഉള്‍പ്പെടെ പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ കഫ് സിറപ്പ് കഴിച്ചാണ് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതെന്ന  പ്രസ്താവന  നടത്തുക വഴി ഇന്ത്യയുടെ  മരുന്ന് നിര്‍മ്മാണമേഖലയിലെ വൈദഗ്ധ്യം ലോകത്തിന് മുന്നില്‍ നശിപ്പിക്കാനാണ് ജയറാം രമേഷും കോണ്‍ഗ്രസും ശ്രമിച്ചത്.  

വേണ്ടത്ര പരിശോധനകള്‍ നടത്തി വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പാണെന്ന് ആരോപിച്ച്  ഇന്ത്യയുടെ  ഡ്രഗ് കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ ആഗോള പ്രതിച്ഛായ തകര്‍ക്കാനുള്ള ചൈനയുടെ ഗൂഢാലോചനയ്‌ക്ക് ലോകാരോഗ്യ സംഘടനയും കൂട്ട് നിന്നു എന്ന സംശയം ബലപ്പെടുകയാണ്. കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് തിടുക്കപ്പെട്ടാണ് ജയറാം രമേഷ് ഇന്ത്യയുടെ കഫ് സിറപ്പിനും അത് നിര്‍മ്മിച്ച കമ്പനികള്‍ക്കും നേരെ ആഞ്ഞടിച്ചത്. ഇതുവഴി ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ പ്രതിച്ഛായ തകര്‍ക്കുക എന്ന ചൈനയുടെ അജണ്ട നടപ്പാക്കുകയാണ് ജയറാം രമേഷ് ചെയ്തത്.  ഇത് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കിയതിന് പിന്നിലും കോണ്‍ഗ്രസിനും ജയറാം രമേഷിനും കയ്യുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.  

ഒക്ടോബര്‍ 10നാണ് ലോകാരോഗ്യസംഘടന ഗാംബിയയിലെ കുട്ടികള്‍ മരിച്ചത് ഇന്ത്യയിലെ കമ്പനി ഉല്‍പാദിപ്പിച്ച ചുമയുടെ മരുന്ന് കഴിച്ചിട്ടാണെന്ന് തിടുക്കപ്പെട്ടാണ് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചത്. ചുമയ്‌ക്കുള്ള മരുന്നില്‍ ‍ഡൈ എതിലീന്‍ ഗ്ളൈക്കോളോ, എതിലീന്‍ ഗ്ളൈക്കോളൊ അടങ്ങിയതാകാം മരണകാരണമെന്ന ഊഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ വിഷാംശം ഉള്ളതാണ് മരണകാരണമെന്ന രീതിയിലാണ് ലോകാരോഗ്യസംഘടന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സിഒ) പരിശോധിച്ചപ്പോള്‍ ചുമയ്‌ക്കുള്ള മരുന്നില്‍ ഈ വിഷാംശം കണ്ടെത്താനായില്ല. ഇതോടെയാണ് ഇതിന് പിന്നില്‍ ചൈനയുടെ ഗൂഢാലോചനയുണ്ടോ എന്ന സംശയം ബലപ്പെടുന്നത്.    

2022 ഒക്ടോബര്‍ 15, ഒക്ടോബര്‍ 20, ഒക്ടോബര്‍ 29 തീയതികളില്‍ ചുമയുടെ മരുന്നില്‍ വിഷാംശമുള്ളതിന്റെ പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും ലോകാരോഗ്യ സംഘടന നല്‍കാതിരിക്കുന്നത് എന്തോ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം വര്‍ധിപ്പിക്കുകയാണ്.  

“ഇതില്‍ മാത്രല്ല, പല കാര്യങ്ങളിലും ജയറാം രമേഷ് ചൈന ഇന്ത്യയ്‌ക്കെതിരെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാജവാര്‍ത്തകളുടെ നാവായി മാറുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ ഇന്ത്യന്‍ പട്ടാളത്തെ കുറ്റപ്പെടുത്താന്‍ മുമ്പിലാണ് ജയറാം രമേഷും കോണ്‍ഗ്രസും.  ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് സഹായകരമാവുന്ന പ്രധാനമേഖലയിലൊന്നാണ് മരുന്ന് നിര്‍മ്മാണരംഗം. കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചു എന്ന് സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നിരിക്കെ ജയറാം രമേഷ് ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ തിടുക്കപ്പെട്ട് കുറ്റപ്പെടുത്തുന്നത് എന്തിനാണ്?”- മഹേഷ് ജെത് മലാനി ചോദിക്കുന്നു.  

Tags: ലോകാരോഗ്യ സംഘടനchinaMaheshഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംജയറാം രമേഷ്കഫ് സിറപ്പ്കഫ് സിറപ്പിമഹേഷ് ജെത് മലാനി.ചൈനീസ് പ്രേമികള്‍ചൈനയുടെ നുണപ്രചാരണംdeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

പുതിയ വാര്‍ത്തകള്‍

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.