Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇത് 1962 അല്ല, നരേന്ദ്ര മോദി സര്‍ക്കാരിന്റെ 2022 ആണ്; ഞങ്ങള്‍ക്ക് ഉത്കണ്ഠയില്ല, അതിര്‍ത്തിയില്‍ സൈനികരുണ്ട്; ചൈനയെ വിമര്‍ശിച്ച് ബുദ്ധ സംന്യാസിമാര്‍

ഇത് 1962 അല്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 2022 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും വിട്ടു കളയില്ല. ഞങ്ങള്‍ മോദി സര്‍ക്കാരിനെയും സൈന്യത്തെയും പിന്തുണയ്‌ക്കുന്നു. തവാങ് ആശ്രമത്തിലെ സംന്യാസിയായ ലമ യഷി ഖേവോ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 10:58 pm IST
inIndia

ഇറ്റാനഗര്‍: അടുത്തിടെ തവാങ്ങിലെ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയെ വിമര്‍ശിച്ച് ബുദ്ധ സംന്യാസിമാര്‍. അരുണാചല്‍ പ്രദേശിലെ തവാങ്ങിലുള്ള പ്രശസ്തമായ ആശ്രമത്തിലെ സംന്യാസിമാരാണ് ചൈനയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഇത് 1962 അല്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 2022 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും വിട്ടു കളയില്ല. ഞങ്ങള്‍ മോദി സര്‍ക്കാരിനെയും സൈന്യത്തെയും പിന്തുണയ്‌ക്കുന്നു. തവാങ് ആശ്രമത്തിലെ സംന്യാസിയായ ലമ യഷി ഖേവോ പറഞ്ഞു. പതിനേഴാം നൂറ്റാണ്ടില്‍ ആശ്രമിത്തിലുണ്ടായിരുന്ന, 1962ലെ യുദ്ധത്തിന് സാക്ഷ്യം വഹിച്ചവര്‍ക്കെല്ലാം ചൈനയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നു കയറുകയാണ് ചൈനീസ് സര്‍ക്കാര്‍. അത് തെറ്റായ രീതിയാണ്. ഇന്ത്യയിലും അവര്‍ കണ്ണുവച്ചിട്ടുണ്ട്. അവര്‍ ലോകസമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരത്തിലൊന്നും പ്രവര്‍ത്തിക്കില്ല. ആരെയും ഉപദ്രവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സര്‍ക്കാരും സൈന്യവും തവാങ്ങിനെ സംരക്ഷിക്കുമെന്നതില്‍ പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹം ആവര്‍ത്തിച്ചു.

1962ലെ യുദ്ധത്തില്‍, ആശ്രമത്തിലുണ്ടായിരുന്നവര്‍ ഇന്ത്യന്‍ സൈനികരെ സഹായിക്കുകയുണ്ടായി. അന്ന് ചൈനീസ് പട്ടാളക്കാര്‍ ആശ്രമത്തിനകത്ത് കടന്നിരുന്നു. പക്ഷേ ആരെയും ഉപദ്രവിച്ചില്ല. നേരത്തെ തവാങ് ടിബറ്റിന്റെ ഭാഗമായിരുന്നു. ചൈനീസ് സര്‍ക്കാര്‍ ടിബറ്റ് പിടിച്ചെടുത്തു. തുടര്‍ന്ന് തവാങ് അവരുടെ പ്രദേശമാണെന്ന് അവകാശപ്പെട്ടു. പക്ഷേ, തവാങ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.

ഞങ്ങള്‍ക്ക് ഒരു ഉത്കണ്ഠയുമില്ല. കാരണം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഞങ്ങള്‍ ആകുലപ്പെടുന്നില്ല, സന്തോഷത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുകയാണ്. അദ്ദേഹം പറഞ്ഞു. 1681ല്‍ സ്ഥാപിതമായതാണ് ആശ്രമം. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന രണ്ടാമത്തെ ആശ്രമമാണിത്. ആശ്രമത്തില്‍ 500 സംന്യാസിമാരാണുള്ളത്. പ്രദേശത്ത് 89 ചെറിയ വീടുകളുണ്ട്. ഗുരുകുല സമ്പ്രദായമാണിവിടെ. ബുദ്ധ ഫിലോസഫിക്കു പുറമെ പൊതുവിദ്യാഭ്യാസ സമ്പ്രദായവും ഇവിടെയുണ്ടെന്നും യഷി ഖേവോ പറഞ്ഞു.

Tags: chinaസന്യാസിArunachal pradeshബുദ്ധിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.