Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിലാസമുണ്ട്, സ്വർണമെഡൽ വയ്‌ക്കാൻ വീടില്ല; കിടക്കാനൊരിടവും തുടര്‍ പഠനവും ചോദ്യചിഹ്നമായി ഗീതുവിന്റെ മുന്നിൽ

ബിപി അങ്ങാടിയില്‍ കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്നു ഗീതുവിന്റെ അച്ഛന്‍ ചന്ദ്രന്‍. അച്ഛന്റെ പെങ്ങള്‍ക്കൊപ്പം കുടുംബവീട്ടിലാണ് അമ്മ രജനിയും സഹോദരിയും ഉള്‍പ്പെട്ട കുടുംബം കഴിയുന്നത്. അച്ഛന്റെ പെങ്ങള്‍ ആറു മാസം മുമ്പു മരിച്ചു. അതിനിടെ കൂലിക്ക് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഉടമ വില്‍ക്കുകയും ചെയ്തു.

അനീഷ് അയിലം by അനീഷ് അയിലം
Dec 6, 2022, 11:04 am IST
in Kerala

തിരുവനന്തപുരം: കെ.പി. ഗീതു, കട്ടേപാടത്ത് ഹൗസ്, ബിപി അങ്ങാടി, മലപ്പുറം… ഇതു സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ ഗീതുവിന്റെ വിലാസം. പക്ഷേ മത്സരത്തില്‍ കിട്ടിയ സ്വര്‍ണ മെഡല്‍ ആ വിലാസത്തിലെ വീട്ടില്‍ സൂക്ഷിക്കാനാകുമോയെന്നു ഗീതുവിന് അറിയില്ല. അവകാശികള്‍ ആവശ്യപ്പെട്ടാല്‍ ആ നിമിഷം വീടുവിട്ടിറങ്ങണം. ആറു മാസമായി ജോലിക്കു പോകാനാകാത്തതിനാല്‍ ഗീതുവിന് 500 രൂപ കൊടുത്തുവിടാന്‍ പോലും അച്ഛന്‍ ഏറെ ബുദ്ധിമുട്ടി. അപ്പോള്‍ വാടക വീട് എന്നതു സ്വപ്‌നം മാത്രമാണ്.  

ബിപി അങ്ങാടിയില്‍ കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്നു ഗീതുവിന്റെ അച്ഛന്‍ ചന്ദ്രന്‍. അച്ഛന്റെ പെങ്ങള്‍ക്കൊപ്പം കുടുംബവീട്ടിലാണ് അമ്മ രജനിയും സഹോദരിയും ഉള്‍പ്പെട്ട കുടുംബം കഴിയുന്നത്. അച്ഛന്റെ പെങ്ങള്‍ ആറു മാസം മുമ്പു മരിച്ചു. അതിനിടെ കൂലിക്ക് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഉടമ വില്‍ക്കുകയും ചെയ്തു. തൊഴിലില്ലാതായതോടെ വരുമാനം നിലച്ചു. കൂലിക്ക് വേറെ ഓട്ടോറിക്ഷ കിട്ടിയിട്ടില്ല. അസുഖ ബാധിതയായതിനാല്‍ അമ്മയ്‌ക്കും ജോലിക്കു പോകാനുമാകില്ല. പട്ടികജാതി സ്‌റ്റൈപന്‍ഡുള്ളതു കൊണ്ടാണ് സഹോദരി സീതുവിന്റെ ബിരുദ പഠനം മുടങ്ങാത്തത്. കുടുംബ വരുമാനം ഈ സ്‌റ്റൈപന്‍ഡ് മാത്രമാണെന്നു പറയാം. അമ്മയുടെ ബന്ധുക്കളുടെ സഹായവും റേഷനും കൊണ്ട് അരപ്പട്ടിണിയിലും കഴിഞ്ഞുപോകുന്നു.

അച്ഛന്റെ പെങ്ങള്‍ മരിച്ചതോടെ വീടിന്റെയും വസ്തുവിന്റെയും അവകാശികള്‍ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. ആവശ്യക്കാര്‍ വന്നു തുടങ്ങി. ഏതു നിമിഷവും വിറ്റു പോകും. പഞ്ചായത്തില്‍ വീടിന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വസ്തു ഉണ്ടെങ്കിലേ വീടു കിട്ടൂയെന്നും അതിനുള്ള തുകയുണ്ടോയെന്നുമായിരുന്നു അധികൃതരുടെ ചോദ്യം. ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്തില്‍ നല്കിയ അപേക്ഷയിലാണ് പ്രതീക്ഷ.  

സ്‌കൂള്‍ അധികൃതരുടെ സഹായത്താല്‍ ഗീതുവിന്റെ കായികപരിശീലനം മുടങ്ങുന്നില്ല. മത്സരത്തിനിറങ്ങാനുള്ള ഷൂ അധ്യാപിക വാങ്ങിക്കൊടുത്തു. പോലീസിലോ സൈന്യത്തിലോ ചേരണമെന്നാണ് ഗീതുവിന്റെ സ്വപ്‌നം.  

കിടക്കാനൊരിടവും തുടര്‍ പഠനവുമെല്ലാം ഈ പത്താം ക്ലാസുകാരിയുടെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു.

Tags: goldState School meetGeethu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

Kerala

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.