Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് ജോഡോ യാത്രയില്‍ രാഹുലിനെ സദ്ദാമിനെപ്പോലെ ആക്കി മാറ്റുന്നതെന്തിന് ? പിന്നില്‍ ആരെല്ലാം? പിആര്‍ പദ്ധതി വിജയിക്കുമോ?

ഭാരത് ജോഡോ യാത്രയുടെ പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയെ കാഴ്ചയ്‌ക്ക് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത് ആരാണ്? കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇങ്ങിനെ ഒരു വിമര്‍ശനം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 05:21 pm IST
in India

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രയുടെ പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയെ കാഴ്ചയ്‌ക്ക് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത് ആരാണ്? കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇങ്ങിനെ ഒരു വിമര്‍ശനം ഉന്നയിച്ചത്.  

“രാഹുല്‍ ഗാന്ധിയുടെ രൂപം ആകെ മാറി. ഈ പുതിയ രൂപത്തില്‍ പ്രശ്നമൊന്നുമില്ല. രൂപം മാറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് നെഹ്രുവിനെപ്പോലെയോ (ദിവസേന ഷേവ് ചെയ്ത് സുന്ദര രൂപമാണ് നെഹ്രുവിന്‍റേത്), അതല്ലെങ്കില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലോ പോലെ ആക്കിമാറ്റൂ. ഗാന്ധിജിയെപ്പോലെയുള്ള രൂപമാണെങ്കില്‍ കൂടുതല്‍ നല്ലത്. എന്തിനാണ് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത്?”- ഇതായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ പ്രസംഗിച്ചപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ വിമര്‍ശനം.  

ഭാരത് ജോഡോ യാത്ര തുടങ്ങിയതു മുതല്‍ ഒരു വലിയ നാടകീയ ഷോ പോലെയാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളെ ഇളക്കിമറിച്ചുള്ള ഒരു കാല്‍നട യാത്രയല്ല. പകരം കൃത്യമായ വൈകാരികത ഉണര്‍ത്തുന്ന രംഗങ്ങള്‍ ആസൂത്രണം ചെയ്തുള്ള യാത്രയാണ് നടക്കുന്നത്. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ മനസ്സാക്ഷിയെ ഇളക്കിമറിക്കാമെന്ന പിആര്‍ ഏജന്‍സിയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് പറയുന്നു. കര്‍ണ്ണാടകയില്‍ മഴ കൊണ്ട് പ്രസംഗിക്കുന്ന രാഹുല്‍, തുടങ്ങി കൃത്രിമ വൈകാരീക നിമിഷങ്ങളുടെ ചിത്രങ്ങളുണ്ടാക്കി അത് പ്രചരിപ്പിക്കുകയാണ് തന്ത്രം.  

രാഹുലിനെ സദ്ദാമിനെപ്പോലെ ആക്കുന്നതിന് പിന്നിലും ഈ പിആര്‍ ഏജന്‍സിയുടെ നിര്‍ദേശമാണെന്നറിയുന്നു. ഒരു രക്തസാക്ഷി പരിവേഷം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം. അല്ലെങ്കില്‍ രാഹുലിന് യാത്രയുടെ ഭാഗമായി ദിവസേന ഷേവ് ചെയ്യാതെയും താടി ട്രിം ചെയ്യാതെയും പ്രസംഗവേദികളില്‍ രാഹുലിനെ എത്തിക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.   ഈ യാത്രയ്‌ക്ക് പിന്നില്‍ ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ മോദി വിരുദ്ധ ജേണലിസ്റ്റുകളുണ്ട്. മനുഷ്യാവകാശസംഘടനകളുണ്ട്. മതപരിവര്‍ത്തന ലോബികളുണ്ട്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മോഹിക്കുന്ന ജിഹാദ് സംഘങ്ങളുണ്ട്. പൗരാവകാശ സംഘടനകളുമുണ്ട്. 

എന്നാല്‍ ഇത്തരം ഇമേജ് സൃഷ്ടികൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ല. രാഹുല്‍ യാത്ര തുടങ്ങിയ ശേഷം കോണ്‍ഗ്രസ് കൂടുതല്‍ ക്ഷീണിക്കുകയാണ്. രാജസ്ഥാനില്‍ ഗ്രൂപ്പ് യുദ്ധം അതിന്റെ പാരമ്യത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് കൂറുമാറി. ഹിമാജല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മത്സരചിത്രത്തിലേ ഇല്ല. കേരളത്തില്‍ പോലും ശശി തരൂരിന്റെ നേതൃത്വത്തില്‍ ഹൈക്കമാന്‍റ് കേരളത്തില്‍ നിയോഗിച്ച നേതൃത്വത്തിനെതിരെ വലിയ പടയൊരുക്കമാണ് നടക്കുന്നത്. രാഹുല്‍ഗാന്ധിയും ജയ്റാം രമേശും വേണുഗോപാലും ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍റ് നേതൃത്വത്തിന്റെ കണ്ണിലെ കരടായ ശശി തരൂര്‍ വൈകാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്താകും. പക്ഷെ അതിന് മുന്‍പ് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗത്തെ ശശി തരൂര്‍ കൂടെ നിര്‍ത്തുമെന്ന് കരുതാം.  

രാഹുല്‍ഗാന്ധിയുടെ രക്തസാക്ഷിയുടെ പരിവേഷമുള്ള ഇമേജ് പരിവര്‍ത്തനം കോടികള്‍ ചെലവഴിച്ച് സാധ്യമാക്കാമെന്ന മറ്റൊരു മണ്ടന്‍ പരീക്ഷണമായി ഭാരത് ജോഡോ യാത്ര മാറുകയാണ്.  

“രാഹുല്‍ ഗാന്ധിയെ സദ്ദാം ഹുസൈനെപ്പോലെ ആക്കുന്നതിന് പിന്നില്‍ ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയാത്ത നേതാക്കളാണ്. കാരണം കോണ്‍ഗ്രസ് സംസ്കാരം ഇന്ത്യന്‍ ജനതയുമായി അടുത്ത് നില്‍ക്കുന്ന ഒന്നല്ലല്ലോ”- ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. 

ഇനി ഏതാണ് ഈ പൊളിറ്റിക്കല്‍ പിആര്‍ ഏജന്‍സി എന്ന് മാത്രമേ വെളിവാകാനുള്ളൂ. അതും വൈകാതെ പുറത്തുവരും. 

Tags: ഐഎസ്Rahul Gandhicongressഹിമന്ത ബിശ്വ ശര്‍മസദ്ദാം ഹുസൈന്‍ഭാരത് ജോഡോ യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.