Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് ജോഡോ യാത്രയില്‍ രാഹുലിനെ സദ്ദാമിനെപ്പോലെ ആക്കി മാറ്റുന്നതെന്തിന് ? പിന്നില്‍ ആരെല്ലാം? പിആര്‍ പദ്ധതി വിജയിക്കുമോ?

ഭാരത് ജോഡോ യാത്രയുടെ പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയെ കാഴ്ചയ്‌ക്ക് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത് ആരാണ്? കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇങ്ങിനെ ഒരു വിമര്‍ശനം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 05:21 pm IST
in India

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രയുടെ പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയെ കാഴ്ചയ്‌ക്ക് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത് ആരാണ്? കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇങ്ങിനെ ഒരു വിമര്‍ശനം ഉന്നയിച്ചത്.  

“രാഹുല്‍ ഗാന്ധിയുടെ രൂപം ആകെ മാറി. ഈ പുതിയ രൂപത്തില്‍ പ്രശ്നമൊന്നുമില്ല. രൂപം മാറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് നെഹ്രുവിനെപ്പോലെയോ (ദിവസേന ഷേവ് ചെയ്ത് സുന്ദര രൂപമാണ് നെഹ്രുവിന്‍റേത്), അതല്ലെങ്കില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലോ പോലെ ആക്കിമാറ്റൂ. ഗാന്ധിജിയെപ്പോലെയുള്ള രൂപമാണെങ്കില്‍ കൂടുതല്‍ നല്ലത്. എന്തിനാണ് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത്?”- ഇതായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ പ്രസംഗിച്ചപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ വിമര്‍ശനം.  

ഭാരത് ജോഡോ യാത്ര തുടങ്ങിയതു മുതല്‍ ഒരു വലിയ നാടകീയ ഷോ പോലെയാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളെ ഇളക്കിമറിച്ചുള്ള ഒരു കാല്‍നട യാത്രയല്ല. പകരം കൃത്യമായ വൈകാരികത ഉണര്‍ത്തുന്ന രംഗങ്ങള്‍ ആസൂത്രണം ചെയ്തുള്ള യാത്രയാണ് നടക്കുന്നത്. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ മനസ്സാക്ഷിയെ ഇളക്കിമറിക്കാമെന്ന പിആര്‍ ഏജന്‍സിയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് പറയുന്നു. കര്‍ണ്ണാടകയില്‍ മഴ കൊണ്ട് പ്രസംഗിക്കുന്ന രാഹുല്‍, തുടങ്ങി കൃത്രിമ വൈകാരീക നിമിഷങ്ങളുടെ ചിത്രങ്ങളുണ്ടാക്കി അത് പ്രചരിപ്പിക്കുകയാണ് തന്ത്രം.  

രാഹുലിനെ സദ്ദാമിനെപ്പോലെ ആക്കുന്നതിന് പിന്നിലും ഈ പിആര്‍ ഏജന്‍സിയുടെ നിര്‍ദേശമാണെന്നറിയുന്നു. ഒരു രക്തസാക്ഷി പരിവേഷം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം. അല്ലെങ്കില്‍ രാഹുലിന് യാത്രയുടെ ഭാഗമായി ദിവസേന ഷേവ് ചെയ്യാതെയും താടി ട്രിം ചെയ്യാതെയും പ്രസംഗവേദികളില്‍ രാഹുലിനെ എത്തിക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.   ഈ യാത്രയ്‌ക്ക് പിന്നില്‍ ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ മോദി വിരുദ്ധ ജേണലിസ്റ്റുകളുണ്ട്. മനുഷ്യാവകാശസംഘടനകളുണ്ട്. മതപരിവര്‍ത്തന ലോബികളുണ്ട്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മോഹിക്കുന്ന ജിഹാദ് സംഘങ്ങളുണ്ട്. പൗരാവകാശ സംഘടനകളുമുണ്ട്. 

എന്നാല്‍ ഇത്തരം ഇമേജ് സൃഷ്ടികൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ല. രാഹുല്‍ യാത്ര തുടങ്ങിയ ശേഷം കോണ്‍ഗ്രസ് കൂടുതല്‍ ക്ഷീണിക്കുകയാണ്. രാജസ്ഥാനില്‍ ഗ്രൂപ്പ് യുദ്ധം അതിന്റെ പാരമ്യത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് കൂറുമാറി. ഹിമാജല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മത്സരചിത്രത്തിലേ ഇല്ല. കേരളത്തില്‍ പോലും ശശി തരൂരിന്റെ നേതൃത്വത്തില്‍ ഹൈക്കമാന്‍റ് കേരളത്തില്‍ നിയോഗിച്ച നേതൃത്വത്തിനെതിരെ വലിയ പടയൊരുക്കമാണ് നടക്കുന്നത്. രാഹുല്‍ഗാന്ധിയും ജയ്റാം രമേശും വേണുഗോപാലും ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍റ് നേതൃത്വത്തിന്റെ കണ്ണിലെ കരടായ ശശി തരൂര്‍ വൈകാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്താകും. പക്ഷെ അതിന് മുന്‍പ് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗത്തെ ശശി തരൂര്‍ കൂടെ നിര്‍ത്തുമെന്ന് കരുതാം.  

രാഹുല്‍ഗാന്ധിയുടെ രക്തസാക്ഷിയുടെ പരിവേഷമുള്ള ഇമേജ് പരിവര്‍ത്തനം കോടികള്‍ ചെലവഴിച്ച് സാധ്യമാക്കാമെന്ന മറ്റൊരു മണ്ടന്‍ പരീക്ഷണമായി ഭാരത് ജോഡോ യാത്ര മാറുകയാണ്.  

“രാഹുല്‍ ഗാന്ധിയെ സദ്ദാം ഹുസൈനെപ്പോലെ ആക്കുന്നതിന് പിന്നില്‍ ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയാത്ത നേതാക്കളാണ്. കാരണം കോണ്‍ഗ്രസ് സംസ്കാരം ഇന്ത്യന്‍ ജനതയുമായി അടുത്ത് നില്‍ക്കുന്ന ഒന്നല്ലല്ലോ”- ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. 

ഇനി ഏതാണ് ഈ പൊളിറ്റിക്കല്‍ പിആര്‍ ഏജന്‍സി എന്ന് മാത്രമേ വെളിവാകാനുള്ളൂ. അതും വൈകാതെ പുറത്തുവരും. 

Tags: ഐഎസ്Rahul Gandhicongressഹിമന്ത ബിശ്വ ശര്‍മസദ്ദാം ഹുസൈന്‍ഭാരത് ജോഡോ യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

Kerala

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.