Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുകെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ റിഷി സുനക് വീണ്ടും യോഗ്യത നേടി; വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്‍സണ്‍

യുകെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയായി വീണ്ടും യോഗ്യത നേടി ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന്‍ കൂടിയായ റിഷി സുനക്. ഭരണ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 100 എംപിമാരുടെ പിന്തുണ ലഭിച്ചതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 09:01 pm IST
in World

ലണ്ടന്‍: യുകെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയായി വീണ്ടും യോഗ്യത നേടി ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന്‍ കൂടിയായ റിഷി സുനക്. ഭരണ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 100 എംപിമാരുടെ പിന്തുണ ലഭിച്ചതോടെയാണിത്.  

ആകെ 357 എംപിമാരില്‍ കുറഞ്ഞത് 100 പേരുടെ പിന്തുണ നേടുന്നവര്‍ക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാം. ഇങ്ങിനെ മൂന്ന് പേര്‍ക്ക് മാത്രമാണ് പരമാവധി മത്സരിക്കാന്‍ സാധിക്കുക.  

ഇതില്‍ നിന്നും രണ്ട് പേരെ അവസാന മത്സരത്തിന് തെരഞ്ഞെടുക്കും. ഈ രണ്ട് പേരില്‍ ആര് പ്രധാനമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 1,72,000 അംഗങ്ങളാണ്.  

രണ്ട് മാസത്തിനിടയില്‍ മൂന്നാമത്തെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനാണ് ബ്രിട്ടന്‍ വീണ്ടും ഒരുങ്ങുന്നത്. ബോറിസ് ജോണ്‍സന് പകരം പ്രധാനമന്ത്രിയായി വന്ന ലിസ് ട്രസ് നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ബ്രിട്ടനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതോടെ അധികാരമേറ്റ് 45ാം ദിവസം പ്രധാനമന്ത്രി പദം രാജിവെയ്‌ക്കേണ്ടി വന്നു. ഇതോടെയാണ് വീണ്ടും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.  

ബ്രിട്ടന്റെ സാമ്പത്തിക ഗതികേട് തീര്‍ക്കാന്‍ കഴിയുന്ന ഫോര്‍മുലകള്‍ റിഷി സുനകിന്റെ കയ്യിലേ ഉള്ളൂവെന്ന് ബ്രിട്ടനിലെ നല്ലൊരു ശതമാനം പേര്‍ വിശ്വസിക്കുന്നു. നികുതി വെട്ടുക്കുറയ്‌ക്കുന്ന പരിഷ്കാരം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുമ്പോള്‍ ലിസ് ട്രസ് വാചകമടിച്ചപ്പോള്‍ അത് ബ്രിട്ടനെ കൂടുതല്‍ കുരുക്കിലാക്കും എന്നാണ് റിഷി സുനക് പ്രസംഗിച്ചത്. പിന്നീട് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസ് ഈ പരിഷ്കാരം നടപ്പാക്കിയതോടെയാണ് ബ്രിട്ടന്‍ പുറത്തുകടക്കാനാവാത്ത കുരുക്കില്‍ അകപ്പെട്ടത്. റിഷി സുനക് പറഞ്ഞത് സംഭവിച്ചു എന്നതാണ് ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമേറാന്‍ കാരണമായത്. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ നല്ലൊരു ശതമാനം എംപിമാരും റിഷി സുനകിനെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കാന‍് ഇഷ്ടപ്പെടുന്നു. 

വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിക്കുന്നുണ്ട്. ഇദ്ദേഹത്തെ മറ്റൊരു മന്ത്രിയായ പ്രീതി പട്ടേല്‍ പിന്തുണച്ചിട്ടുണ്ട്. ജോണ്‍സന് ഇതുവരെ 50 എംപിമാരുടെ പിന്തുണയേ ലഭിച്ചിട്ടുള്ളൂ. പക്ഷെ കോവിഡ് കാലത്ത് പ്രൊട്ടോക്കോള്‍ ലംഘിച്ച് ആഘോഷം നടത്തിയ ബോറിസ് ജോണ്‍സണ്‍ അയോഗ്യനാണെന്ന നിലപാടുള്ളവരാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം. പെന്നി മോര്‍ഡോണ്ട് എന്ന  മറ്റൊരു എംപിയും മത്സരരംഗത്തിറങ്ങാന്‍ തയ്യാറെടുക്കുന്നുണ്ട്. ഇവര്‍ക്ക് ഇതുവരെ 22 വോട്ടുകളെ കിട്ടിയിട്ടുള്ളൂ.  

റിഷി സുനകിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നതെങ്കിലും ബ്രിട്ടനില്‍ നിലനില്‍ക്കുന്ന വംശീയതയില്‍ ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയും ഉണ്ട്.  

Tags: ബ്രിട്ടനില്‍ പ്രധാനമന്ത്രിയുകെBritainബോറിസ് ജോണ്‍സണ്‍boris johnsonസമ്പദ് പ്രതിസന്ധിബ്രിട്ടിനിലെ എംപിഋഷി സുനക്ലിസ് ട്രസ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

World

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ബുദ്ധപ്രതിമയടക്കം കൊള്ളയടിച്ചു

World

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്ന അക്രമത്തിനും പീഡനത്തിനും എതിരെ ബ്രിട്ടൻ ; മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് പരാമർശം

Vicharam

ആര്‍എസ്എസും സമാജവും

World

ബ്രിട്ടണിലെ ജൂത ആരാധനാലയത്തിന് പുറത്ത് നടന്നത് തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ് ; അക്രമിയെ പോലീസ് വെടിവച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.