Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റിഷി സുനകിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു; ബ്രിട്ടനെ കരകയറ്റാന്‍ വരുമോ നാരായണമൂര്‍ത്തിയുടെ മരുമകന്‍?

തെറ്റായ സാമ്പത്തിക നയം മൂലം പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബ്രിട്ടനെ രക്ഷിക്കാന്‍ ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനകിനെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കണമെന്ന അഭിപ്രായത്തിന് ശക്തിയേറുന്നു. തെറ്റായ വ്യക്തിയെയാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചതെന്ന ഭരണപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം ചിന്തിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 09:54 pm IST
in World

ലണ്ടന്‍: തെറ്റായ സാമ്പത്തിക നയം മൂലം പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബ്രിട്ടനെ രക്ഷിക്കാന്‍  ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനകിനെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കണമെന്ന അഭിപ്രായത്തിന് ശക്തിയേറുന്നു. തെറ്റായ വ്യക്തിയെയാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചതെന്ന ഭരണപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം ചിന്തിക്കുന്നു.  

വികല സാമ്പത്തിക പരിഷ്കാര നടപടികളുടെ പേരില്‍ ധനകാര്യമന്ത്രിയെ മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും പ്രധാനമന്ത്രിയെ തന്നെ മാറ്റണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസുമായി മത്സരിക്കുമ്പോള്‍ ഒരു ഡിബേറ്റില്‍ റിഷി സുനക് പറഞ്ഞു: “ഒരു കാരണവശാലും നികുതിനിരക്ക് വെട്ടിക്കുറയ്‌ക്കരുത്. അത് ബ്രിട്ടനെ നശിപ്പിക്കും.”  പക്ഷെ ബ്രിട്ടീഷുകാരും കണ്‍സര്‍വേറ്റീവ് പാര‍്ട്ടിക്കാരില്‍ നല്ലൊരു വിഭാഗവും ലിസ് ട്രസിന്റെ നികുതി വെട്ടിക്കുറയ്‌ക്കണമെന്ന പ്രഖ്യാപനത്തെ വരവേറ്റു.  

പ്രധാനമന്ത്രി ആയ ഉടന്‍ ലിസ് ട്രസ് പറഞ്ഞത് ചെയ്തു. മറ്റു വരുമാന സ്രോതസ്സുകളില്ലാതെ നികുതി വെട്ടിക്കുറച്ചതോടെ ബ്രിട്ടീഷ് കറന്‍സിയുടെ മൂല്യം തലകുത്തിവീണു. നാല്‍പതു വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റതിലൂടെ കടന്നുപോവുകയാണ് ബ്രിട്ടന്‍. സാമ്പത്തിക പരിഷ്കാരത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് കടുപ്പമേറിയതോടെ തല്‍ക്കാലം ധനമന്ത്രി (ചാന്‍സലര്‍) ക്വാര്‍ട്ടെങ്ങിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ലിസ് ട്രസ്. പകരം ജെറമി ഹണ്ടിനെ ധനമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പക്ഷെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയിലെ വലതുപക്ഷത്തിന്റെ പ്രിയങ്കരനായ നേതാവാണ് ക്വാര്‍ട്ടെങ്. ഇദ്ദേഹം ബ്രിട്ടനിലെ ചാന്‍സലര്‍ പദവിയിലെത്തുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജനുമാണ്.  

ആദ്യ പരിഷ്കാരത്തില്‍ കൈപൊള്ളിയതോടെ കോര്‍പറേറ്റ് നികുതി 19 ശതമാനത്തില്‍ നിന്നും  25 ശതമാനമാക്കാനുള്ള അടുത്ത തീരുമാനം ലിസ് ട്രസ് റദ്ദാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ധാരണകളുള്ള റിഷി സുനകിന് വേണ്ടി ശബ്ദമുയരുകയാണ്.  

Tags: ഋഷി സുനക്നാരായണമൂര്‍ത്തിയുടെ മരുമകന്‍ലിസ് ട്രസ്ബ്രിട്ടീഷ് പൗണ്ടാഐഎസ്ബ്രിട്ടീഷ്സുധാമൂര്‍ത്തിBritainഎന്‍.ആര്‍ നാരായണമൂര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

World

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ബുദ്ധപ്രതിമയടക്കം കൊള്ളയടിച്ചു

World

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്ന അക്രമത്തിനും പീഡനത്തിനും എതിരെ ബ്രിട്ടൻ ; മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് പരാമർശം

Vicharam

ആര്‍എസ്എസും സമാജവും

World

ബ്രിട്ടണിലെ ജൂത ആരാധനാലയത്തിന് പുറത്ത് നടന്നത് തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ് ; അക്രമിയെ പോലീസ് വെടിവച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.