Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക്ഡൗണില്‍ ജനിച്ച കുട്ടികള്‍ മുട്ടുകാലില്‍ ഇഴയാന്‍ മിടുക്കന്മാര്‍; ആകെ വളര്‍ച്ച മന്ദഗതിയില്‍; പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് മെഡിക്കല്‍ ജേര്‍ണല്‍

2020ല്‍, അതായത് കൊവിഡ് വ്യാപനത്തെ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് ബ്രിട്ടനില്‍ ഏകദേശം ആറ് ലക്ഷം കുട്ടികളും ഐയര്‍ലന്‍ഡില്‍ അറുപതിനായിരം കുട്ടികളും ജനിച്ചു. ഇവരില്‍ ഭൂരിഭാഗവും ഒരു വയസിനുള്ളില്‍ കുട്ടികള്‍ കാണിക്കുന്ന പല പ്രവര്‍ത്തനങ്ങളും വൈകി മാത്രമാണ് കാണിച്ചു തുടങ്ങിയത്. ഉദാഹരണത്തിന് ചുറ്റും കിടക്കുന്ന സാധനങ്ങള്‍ പെറുക്കിയെടുക്കുക, സംസാരിക്കാന്‍ ശ്രമിക്കുക, കൈ വീശി ബൈ ബൈ എന്നു കാണിക്കുക തുടങ്ങിയവ.

Janmabhumi Online by Janmabhumi Online
Oct 16, 2022, 06:46 pm IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

ഡബ്ലിന്‍: കൊവിഡിന് മുമ്പ് ജനിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് മഹാമാരിക്കാലയളവില്‍ ജനിച്ച കുട്ടികളുടെ വളര്‍ച്ചാ-വികാസപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെന്ന് പഠന റിപ്പോര്‍ട്ട്. ആര്‍ക്കൈവ്‌സ് ഓഫ് ഡിസീസ് ഇന്‍ ചൈല്‍ഡ്ഹുഡ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോക്ടര്‍ ഡോ. സൂസന്‍ ബിര്‍ണെയുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2020ല്‍, അതായത് കൊവിഡ് വ്യാപനത്തെ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് ബ്രിട്ടനില്‍ ഏകദേശം ആറ് ലക്ഷം കുട്ടികളും ഐയര്‍ലന്‍ഡില്‍ അറുപതിനായിരം കുട്ടികളും ജനിച്ചു. ഇവരില്‍ ഭൂരിഭാഗവും ഒരു വയസിനുള്ളില്‍ കുട്ടികള്‍ കാണിക്കുന്ന പല പ്രവര്‍ത്തനങ്ങളും വൈകി മാത്രമാണ് കാണിച്ചു തുടങ്ങിയത്. ഉദാഹരണത്തിന് ചുറ്റും കിടക്കുന്ന സാധനങ്ങള്‍ പെറുക്കിയെടുക്കുക, സംസാരിക്കാന്‍ ശ്രമിക്കുക, കൈ വീശി ബൈ ബൈ എന്നു കാണിക്കുക തുടങ്ങിയവ.

ഇതിനുള്ള കാരണങ്ങളും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാസ്‌ക് നിര്‍ബന്ധമാക്കലും കര്‍ശനമായ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളും പല സാമൂഹികപ്രവര്‍ത്തനങ്ങളെയും ബാധിച്ചു. അതുപോലെ തന്നെയാണ് കുട്ടികളുടെ കാര്യവും. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ നില നിന്ന കര്‍ശന ലോക്ഡൗണില്‍ സ്വന്തം വീട്ടിലെ നാല് ചുവരുകള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ അവര്‍ക്ക് അന്യമായി. വീട്ടിലുള്ളവരുമായല്ലാതെ മറ്റാരുമായും അവര്‍ക്ക് ഇടപഴകാനായില്ല. എന്തിനേറെ, ആറുമാസക്കാലത്തോളം അവരുടെ പ്രായത്തിലുള്ള മറ്റൊരു കുട്ടിയെ പോലും അവര്‍ കണ്ടിട്ടില്ല.

എന്നാലും മുട്ടുകാലില്‍ ഇഴയുന്ന കാര്യത്തില്‍ ലോക്ഡൗണ്‍ ബേബീസ് തന്നെയാണ് മിടുക്കന്മാര്‍. കാരണം, ഇവര്‍ മുഴുവന്‍ സമയവും വീടുകളില്‍ തന്നെയായിരുന്നു. കാറുകളിലും ഉന്തു വണ്ടികളിലും അവര്‍ സമയം പാഴാക്കിയില്ല. വീട്ടിലെ തറയില്‍ മുട്ടിലിഴഞ്ഞു ശീലിച്ചു. എന്തായാലും ഇതില്‍ ഭയക്കാനൊന്നുമില്ലെന്നും കുഞ്ഞുങ്ങളുമായി കൂടുതല്‍ ഇടപഴകുകയും അവരോട് സംസാരിക്കുകയും അവരുമായി യാത്ര ചെയ്യുന്നതിലൂടെയുമൊക്കെ മാറ്റിയെടുക്കാനാവുന്നതേയുള്ളു ഇവയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags: babyറിപ്പോര്‍ട്ട്covidArchives
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുക്കളെ കൊല ചെയ്ത് കുഴിച്ചുമൂടി: യുവതിയും ആണ്‍ സുഹൃത്തും റിമാന്റില്‍

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Kerala

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

Kerala

കാമുകീകാമുകന്മാരുടെ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ സംഭവം : യുവാവിന്റെ വെളിപ്പെടുത്തല്‍ കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തയാറെടുത്തതോടെ

Kerala

നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies