Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാഫിയിലേക്കും ഭഗവല്‍ സിങ്ങിലേക്കും പോലീസിനെ എത്തിച്ചത് സിസിടിവി ദൃശ്യങ്ങള്‍; പ്രതികളെ അറസ്റ്റ് ചെയ്തത് ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം

കഴിഞ്ഞ മാസം 26ന് മുതലാണ് പത്മത്തെ കാണാതായത്. ഇവര്‍ സ്‌കോര്‍പ്പിയോയില്‍ കേറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 10:44 am IST
in Kerala

കൊച്ചി : ഇലന്തൂര്‍ നരബലി കേസില്‍ നിര്‍ണ്ണായക തെളിവായത് സിസിടിവി ദൃശ്യങ്ങള്‍. പത്മത്തെ കാണാനില്ലെന്ന് പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന് ഇവര്‍ സ്‌കോര്‍പിയോ കാറില്‍ കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ്. മുഹമ്മദ് ഷാഫിയേയും തുടര്‍ന്ന് ഭഗവല്‍ സിങ്ങിനേയും കുടുക്കിയത്.  

കഴിഞ്ഞ മാസം 26ന് മുതലാണ് പത്മത്തെ കാണാതായത്. ഇവര്‍ സ്‌കോര്‍പ്പിയോയില്‍ കേറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ ഭഗവല്‍ സിങ് തിരുമ്മല്‍ വിദഗ്ധനാണെന്ന് അറിയാന്‍ സാധിച്ചു. പിന്നീട് ഇയാളെ കാണാനായി പുറത്തു നിന്നും ആളുകള്‍ വരുന്നുണ്ടോ എന്നതായി. തുടര്‍ന്ന് ഭഗവല്‍ സിങ്ങിന്റെ അയല്‍വാസി ജോസ് തോമസിനെ പോലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ അവിടെനിന്ന് ശേഖരിച്ചു. ഇതില്‍നിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്‌കോര്‍പിയോ കാര്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിയതായി കണ്ടത്. രാത്രി ആറന്മുള സ്റ്റേഷനില്‍നിന്ന് പോലീസെത്തി അന്വേഷണം നടത്തി. ഭഗവല്‍ സിങ്ങിന്റെ വീട് നിരീക്ഷണത്തിലാക്കി.  

പിന്നീട് തിങ്കള്‍ രാവിലെ ഏഴ് മണിയോടെ കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളും ഭാര്യയും. ഇവരെ നാല് മണിക്കൂറോളം ചോദ്യം ചെയ്തതിലൂടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഉച്ചയ്‌ക്ക് 12 മണിയോടെ പോലീസ് ഇവരെയും കൂട്ടി കൊച്ചിയിലേക്കു പോയി. ചൊവ്വാഴ്ച വീണ്ടും പോലീസ് ഇലന്തൂരില്‍ എത്തിയതോടെയാണ് നരബലിക്കേസ് പുറത്തറിയുന്നത്.  

അതേസമയം കൊല്ലപ്പെട്ട പത്മം എളംകുളത്തു താമസിച്ചിരുന്ന വാടക മുറിയില്‍നിന്ന് 57,200 രൂപ കണ്ടെടുത്തു. പൂട്ടിക്കിടക്കുകയായിരുന്ന മുറി കഴിഞ്ഞ ദിവസം പോലീസ് തുറന്നു പരിശോധിച്ചപ്പോള്‍ കിടക്കയ്‌ക്ക് അടിയില്‍ സൂക്ഷിച്ച നിലയിലാണു പണമുണ്ടായിരുന്നത്.  

എളംകുളം ഫാത്തിമ മാതാ പള്ളി റോഡില്‍ ഇതര സംസ്ഥാനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു ധര്‍മപുരി സ്വദേശിയായ പത്മം താമസിച്ചിരുന്നത്. നേരത്തേ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. പിന്നീട് ഭര്‍ത്താവു നാട്ടിലേക്കു മടങ്ങി. സമീപ മുറികളില്‍ താമസിച്ചിരുന്നവരുമായി പത്മയ്‌ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. കൂലിപ്പണിയും ലോട്ടറി വില്‍പനയുമാണു ചെയ്തിരുന്നത്. ഇവരെ കാണാതായതിനുശേഷം പത്മത്തിന്റെ മകന്‍ സെല്‍വരാജും സഹോദരിയും കടവന്ത്ര പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകം പുറത്തുവരുന്നത്.  

Tags: കേസ്കേരള പോലീസ്pathanamthittaഅന്വേഷണംHuman sacrificecctvഭഗവല്‍ സിങ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

പുതിയ വാര്‍ത്തകള്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.