Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു യുവാവിനെ ബലയായി പിടിച്ച് സുന്നത് നടത്തി; പശു മാംസം കഴിപ്പിച്ചു; മസ്ജിദുകളില്‍ തളച്ചിട്ടു; കര്‍ണാടകയില്‍ മതം മാറ്റിയ 11 പേര്‍ക്കെതിരെ കേസ്

സ്വകാര്യ കമ്പനി ജീവനക്കാരനായ ശ്രീധര സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മെയ് മാസത്തില്‍ ഇത് അദ്ദേഹം അത്തൗര്‍ റഹ്മാനുമായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് അത്തൗര്‍ റഹ്മാന്‍ ശ്രീധരയെ ബെംഗളൂരുവിലെ ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. ശേഷം മസ്ജിദില്‍ പൂട്ടിയിട്ട് 'ഖത്‌ന' (പരിച്ഛേദനം) ബലമായി നടത്തുകയും പശുവിന്റെ മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 10:32 pm IST
in India

ബെംഗളൂരു: ഹുബ്ബള്ളി നഗരത്തില്‍ ഹിന്ദു യുവാവിനെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയ സംഭവത്തില്‍ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ യാദവനഹള്ളി സ്വദേശിയായ 26 കാരനായ ശ്രീധര ഗംഗാധരയെ ബലം പ്രയോഗിച്ച് മതം മാറ്റിയതായി പോലീസ് പറഞ്ഞു. മുഹമ്മദ് സല്‍മാന്‍ എന്നാണ് അദ്ദേഹത്തിന് പേരിട്ടത്.  

സ്വകാര്യ കമ്പനി ജീവനക്കാരനായ ശ്രീധര സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മെയ് മാസത്തില്‍ ഇത് അദ്ദേഹം അത്തൗര്‍ റഹ്മാനുമായി  പങ്കുവെച്ചിരുന്നു. തുടര്‍ന്ന് അത്തൗര്‍ റഹ്മാന്‍ ശ്രീധരയെ ബെംഗളൂരുവിലെ ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. ശേഷം മസ്ജിദില്‍ പൂട്ടിയിട്ട് ‘ഖത്‌ന’ (പരിച്ഛേദനം) ബലമായി നടത്തുകയും പശുവിന്റെ മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. 

മതപരിവര്‍ത്തനം സംബന്ധിച്ച് ഒഴിഞ്ഞ പേപ്പറുകളില്‍ ഒപ്പും അവര്‍ ഇടിപ്പിച്ചു. ഖത്ന നടത്തിയ ശേഷം ശ്രീധരയെ ആന്ധ്രാപ്രദേശിലെ തിരുപ്പതി, പുത്തൂര്‍, ഭുവനഗര്‍ മസ്ജിദുകളില്‍ കൊണ്ടുപോയി ഇസ്ലാമിക പരിശീലനം നല്‍കി. ശേഷം എല്ലാ വര്‍ഷവും കുറഞ്ഞത് മൂന്ന് പേരെയെങ്കിലും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം പിസ്റ്റള്‍ നല്‍കി ഫോട്ടോയെടുത്തു. പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ തീവ്രവാദിയായി ചിത്രീകരിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

അവര്‍ ശ്രീധരയുടെ അക്കൗണ്ടിലേക്ക് 35,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും അവരുടെ ഉത്തരവുകള്‍ പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്തിടെ ഹുബ്ബള്ളിയിലെ ഭൈരിദേവര്‍കോപ്പയില്‍ ശ്രീധര്‍ അജ്ഞാതരുടെ ആക്രമണത്തിനിരയായ ശേഷം പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഫെയ്സ്ബുക്ക് വനിതാ സുഹൃത്ത് പരിചയപ്പെടാന്‍ വിളിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവിടെ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Tags: കര്‍ണാടകcomplaintപോലീസ്പുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

Thiruvananthapuram

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

Kerala

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.