Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് സിപിഎം സുരക്ഷിത താവളം; ആരിഫിന്റെ പ്രസ്താവന സൂചകം

ഭരണത്തുടര്‍ച്ചയ്‌ക്കും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും വര്‍ഗ സിദ്ധാന്തത്തേക്കള്‍ മെച്ചം വര്‍ഗീയതയാണെന്നാണ് സിപിഎം കണ്ടെത്തിയത്. മുസ്ലീം രാഷ്‌ട്രീയ മുഖമായിരുന്ന ലീഗിനെ അപ്രസക്തമാക്കി വളരുന്ന എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഭീകരതയെ പരമാവധി താലോലിക്കുകയാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ പോപ്പുലര്‍ഫ്രണ്ട് ചിന്താഗതിയുമായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമാണ്.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Sep 24, 2022, 06:52 pm IST
inKerala

ആലപ്പുഴ:   പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് സിപിഎം, എസ്ഡിപിഐയേക്കാള്‍ സുരക്ഷിത താവളമായി മാറി. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.  വര്‍ഷങ്ങളായി പാര്‍ട്ടി നടത്തുന്ന അതിരുവിട്ട പ്രീണന രാഷ്‌ട്രീയം ഗുണം ചെയ്തത് മതതീവ്രവാദികള്‍ക്കാണ്.  

മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ഭീകരത പരസ്യമായി തുറന്നു കാട്ടിയിരുന്നു. കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നതെന്നും, അക്കൂട്ടരെ ഒറ്റപ്പെടുത്തണമെന്നും വിഎസ് പറഞ്ഞു. എന്നാല്‍ ഇന്ന് പോപ്പുലര്‍ഫ്രണ്ടിനെ പരസ്യമായി  ന്യായീകരിക്കാന്‍ സിപിഎം എംപി വരെ തയ്യാറാകുന്നു. പോപ്പുലര്‍ഫ്രണ്ടിനെതിരായ  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഏകപക്ഷീയമാണെന്ന് പറഞ്ഞ് മതഭീകരരുടെ കയ്യടി നേടാനും പിന്തുണ ഉറപ്പിക്കാനും എ.എം. ആരീഫ് തയ്യാറായി. എംപിയുടെ പ്രസ്താവന വന്‍വിവാദമായെങ്കിലും തള്ളിപ്പറയാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല.  

ഭരണത്തുടര്‍ച്ചയ്‌ക്കും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും വര്‍ഗ സിദ്ധാന്തത്തേക്കള്‍ മെച്ചം വര്‍ഗീയതയാണെന്നാണ്  സിപിഎം കണ്ടെത്തിയത്.  മുസ്ലീം രാഷ്‌ട്രീയ മുഖമായിരുന്ന ലീഗിനെ അപ്രസക്തമാക്കി വളരുന്ന എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഭീകരതയെ പരമാവധി താലോലിക്കുകയാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ പോപ്പുലര്‍ഫ്രണ്ട് ചിന്താഗതിയുമായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമാണ്.   ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിനായിരുന്നു. ഇതിന് മറുപടിയായി ഇടതു മുന്നണി എസ്ഡിപിഐ പിന്തുണ ഉറപ്പിച്ചു. പല മണ്ഡലങ്ങളിലും പരസ്യപിന്തുണയാണ് എസ്ഡിപിഐ, സിപിഎമ്മിന് നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പ് പോലും മറികടന്ന് എസ്ഡിപിഐയുമായി ചേര്‍ന്ന് ഭരിക്കാനും സിപിഎം തയ്യാറായി.

സിപിഎമ്മിനുള്ളില്‍ പോപ്പുലര്‍ഫ്രണ്ടുകാരുണ്ടെന്ന് പരസ്യമായി  പോസ്റ്റര്‍ പതിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ജി. സുധാകരനെ തഴഞ്ഞപ്പോള്‍  പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി എച്ച.് സലാമിന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് രക്തസാക്ഷി മണ്ഡപങ്ങളില്‍ അടക്കം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ സുധാകരനെ ബ്രാഞ്ച് കമ്മിറ്റിയില്‍ ഒതുക്കുകയും ചെയ്തു.  

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊന്ന കേസിലെ പ്രധാന പ്രതിയായ പോപ്പുലര്‍ഫ്രണ്ടുകാരനെ അറസ്റ്റ് ചെയ്യാതെ പിണറായി സര്‍ക്കാര്‍ ഒളിച്ചു കളിച്ചു. പിന്നീട് കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രതി കീഴടങ്ങി. മൂവാറ്റുപുഴയില്‍ കോളജ് അദ്ധ്യാപകന്‍ ജോസഫിന്റെ കൈ മതഭീകരര്‍ വെട്ടിമാറ്റിയപ്പോള്‍ ജോസഫിനെ മഠയന്‍ എന്ന് വിളിച്ചു പരിഹസിക്കുകയാണ്  അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി തയ്യാറായത്. പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ ഹര്‍ത്താലില്‍ അഴിഞ്ഞാടാന്‍ എല്ലാവിധ സഹായവും ഇടതുസര്‍ക്കാര്‍ നല്‍കിയത്.

Tags: ഐഎസ്cpmപോപ്പുലര്‍ ഫ്രണ്ട്sdpiഎ എം ആരിഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.