Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് സിപിഎം സുരക്ഷിത താവളം; ആരിഫിന്റെ പ്രസ്താവന സൂചകം

ഭരണത്തുടര്‍ച്ചയ്‌ക്കും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും വര്‍ഗ സിദ്ധാന്തത്തേക്കള്‍ മെച്ചം വര്‍ഗീയതയാണെന്നാണ് സിപിഎം കണ്ടെത്തിയത്. മുസ്ലീം രാഷ്‌ട്രീയ മുഖമായിരുന്ന ലീഗിനെ അപ്രസക്തമാക്കി വളരുന്ന എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഭീകരതയെ പരമാവധി താലോലിക്കുകയാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ പോപ്പുലര്‍ഫ്രണ്ട് ചിന്താഗതിയുമായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമാണ്.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Sep 24, 2022, 06:52 pm IST
in Kerala

ആലപ്പുഴ:   പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് സിപിഎം, എസ്ഡിപിഐയേക്കാള്‍ സുരക്ഷിത താവളമായി മാറി. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.  വര്‍ഷങ്ങളായി പാര്‍ട്ടി നടത്തുന്ന അതിരുവിട്ട പ്രീണന രാഷ്‌ട്രീയം ഗുണം ചെയ്തത് മതതീവ്രവാദികള്‍ക്കാണ്.  

മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ഭീകരത പരസ്യമായി തുറന്നു കാട്ടിയിരുന്നു. കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നതെന്നും, അക്കൂട്ടരെ ഒറ്റപ്പെടുത്തണമെന്നും വിഎസ് പറഞ്ഞു. എന്നാല്‍ ഇന്ന് പോപ്പുലര്‍ഫ്രണ്ടിനെ പരസ്യമായി  ന്യായീകരിക്കാന്‍ സിപിഎം എംപി വരെ തയ്യാറാകുന്നു. പോപ്പുലര്‍ഫ്രണ്ടിനെതിരായ  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഏകപക്ഷീയമാണെന്ന് പറഞ്ഞ് മതഭീകരരുടെ കയ്യടി നേടാനും പിന്തുണ ഉറപ്പിക്കാനും എ.എം. ആരീഫ് തയ്യാറായി. എംപിയുടെ പ്രസ്താവന വന്‍വിവാദമായെങ്കിലും തള്ളിപ്പറയാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല.  

ഭരണത്തുടര്‍ച്ചയ്‌ക്കും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും വര്‍ഗ സിദ്ധാന്തത്തേക്കള്‍ മെച്ചം വര്‍ഗീയതയാണെന്നാണ്  സിപിഎം കണ്ടെത്തിയത്.  മുസ്ലീം രാഷ്‌ട്രീയ മുഖമായിരുന്ന ലീഗിനെ അപ്രസക്തമാക്കി വളരുന്ന എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഭീകരതയെ പരമാവധി താലോലിക്കുകയാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ പോപ്പുലര്‍ഫ്രണ്ട് ചിന്താഗതിയുമായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമാണ്.   ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിനായിരുന്നു. ഇതിന് മറുപടിയായി ഇടതു മുന്നണി എസ്ഡിപിഐ പിന്തുണ ഉറപ്പിച്ചു. പല മണ്ഡലങ്ങളിലും പരസ്യപിന്തുണയാണ് എസ്ഡിപിഐ, സിപിഎമ്മിന് നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പ് പോലും മറികടന്ന് എസ്ഡിപിഐയുമായി ചേര്‍ന്ന് ഭരിക്കാനും സിപിഎം തയ്യാറായി.

സിപിഎമ്മിനുള്ളില്‍ പോപ്പുലര്‍ഫ്രണ്ടുകാരുണ്ടെന്ന് പരസ്യമായി  പോസ്റ്റര്‍ പതിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ജി. സുധാകരനെ തഴഞ്ഞപ്പോള്‍  പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി എച്ച.് സലാമിന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് രക്തസാക്ഷി മണ്ഡപങ്ങളില്‍ അടക്കം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ സുധാകരനെ ബ്രാഞ്ച് കമ്മിറ്റിയില്‍ ഒതുക്കുകയും ചെയ്തു.  

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊന്ന കേസിലെ പ്രധാന പ്രതിയായ പോപ്പുലര്‍ഫ്രണ്ടുകാരനെ അറസ്റ്റ് ചെയ്യാതെ പിണറായി സര്‍ക്കാര്‍ ഒളിച്ചു കളിച്ചു. പിന്നീട് കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രതി കീഴടങ്ങി. മൂവാറ്റുപുഴയില്‍ കോളജ് അദ്ധ്യാപകന്‍ ജോസഫിന്റെ കൈ മതഭീകരര്‍ വെട്ടിമാറ്റിയപ്പോള്‍ ജോസഫിനെ മഠയന്‍ എന്ന് വിളിച്ചു പരിഹസിക്കുകയാണ്  അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി തയ്യാറായത്. പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ ഹര്‍ത്താലില്‍ അഴിഞ്ഞാടാന്‍ എല്ലാവിധ സഹായവും ഇടതുസര്‍ക്കാര്‍ നല്‍കിയത്.

Tags: ഐഎസ്cpmപോപ്പുലര്‍ ഫ്രണ്ട്sdpiഎ എം ആരിഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.