Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൈസന്‍സില്ലാതെ കപില്‍ സിബലിന്റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍

മോദിയെ കുറ്റവിമുക്തനാക്കിയ സക്കിയ ജഫ്രി കേസിനെയും കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച ചില പ്രത്യേക കോടതിവിധികളെയും വിമര്‍ശിച്ച് സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തിയ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യനടപടികള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 07:04 pm IST
in India

ന്യൂദല്‍ഹി: മോദിയെ കുറ്റവിമുക്തനാക്കിയ സക്കിയ ജഫ്രി കേസിനെയും കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച ചില പ്രത്യേക കോടതിവിധികളെയും വിമര്‍ശിച്ച് സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തിയ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യനടപടികള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് രണ്ട് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകര്‍ അറ്റോര്‍ണി ജനറലിന് കത്തെഴുതിയിരിക്കുകയാണ്. അഭിഭാഷകരായ വിനീത് ജിന്‍ഡാലും ശശാങ്ക് ശേഖര്‍ ജായുമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന് ഇപ്പോള്‍ രാജ്യസഭാ അംഗംകൂടിയായ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് കത്തെഴുതിയത്.  

നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ സക്കിയ ജഫ്രി കേസിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പ്രതീക്ഷ അവശേഷിക്കുന്നില്ലെന്ന കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയത്. ഇത് സുപ്രീംകോടതി സക്കിയ ജഫ്രി കേസില്‍ ആഗസ്ത് ആറിന് നല്‍കിയ വിധിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിന് തുല്ല്യമാണെന്ന് അഭിഭാഷകര്‍ കത്തില്‍ ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്ല്‍ കേസില്‍ പിഎംഎല്‍എ കോടതികള്‍ നല്‍കിയ ചില വിധികളെയും സിബല്‍ വിമര്‍ശിച്ചിരുന്നു. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ കപില്‍ സിബലിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ അനുവദിക്കണമെന്നാണ് ഇരു അഭിഭാഷകരും അറ്റോര്‍ണി ജനറലിനോട് അനുവാദം ചോദിച്ചിരിക്കുന്നത്.  

“ഇത്തരമൊരു കീഴ് വഴക്കം അനുവദിച്ചാല്‍ നാളെ രാഷ്‌ട്രീയ നേതാക്കളും തോന്നിയപോലെ രാജ്യത്തെ ഉന്നത കോടതികളിലെ ജഡ്ജിമാര്‍ക്കെതിരെ ആരോപണം പറയാന്‍ തുടങ്ങും. ഈ പ്രവണത തുടര്‍ന്നാല്‍ അത് രാജ്യത്തിന്റെ സ്വതന്ത്രമായ ജുഡീഷ്യറി സംവിധാനത്തിന്റെ പരാജയത്തിലേക്ക് നയിക്കും. “- സീനിയര്‍ അഭിഭാഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  

സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം കിട്ടുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയുടെ നിഷ്പക്ഷതയെ വിമര്‍ശിച്ചതിന് പിന്നാലെ വിവിധ കേസുകള്‍ക്ക് വിവിധ ബെഞ്ചുകള്‍ രൂപവല്‍ക്കരിക്കുന്നതിനെയും കപില്‍ സിബല്‍ വിമര്‍ശിച്ചു. 

കോണ്‍ഗ്രസില്‍ നിന്നും ഈയിടെ രാജിവെച്ചശേഷം  കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയാണ്. 

Tags: Venugopalഗോധ്ര കൂട്ടക്കൊലപിഎംഎല്‍എ കോടതിസുപ്രീംകോടതിസകിയ ജാഫ്രിcourtവിനീത് ജിന്‍ഡല്‍സാമ്പത്തിക തട്ടിപ്പ്ഗോദ്ര ഹിന്ദുകൂട്ടക്കൊലഗുജറാത്ത് കലാപംകപില്‍ സിബലിഅറ്റോര്‍ണി ജനറല്‍ശശാങ്ക് ശേഖര്‍ ജാKapilകെ.കെ. വേണുഗോപാലികോടതിയലക്ഷ്യ കേസ്കപില്‍ സിബല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

India

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.