Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോളജ് പ്രൊഫസറുടെ ബിക്കിനി ധരിച്ച ഫോട്ടോകള്‍ മകന്‍ ഇന്‍സ്റ്റയില്‍ കാണുന്നു; പരാതിയുമായി പിതാവ്; പിന്നാലെ അദ്ധ്യാപിക പുറത്ത്

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ നിന്ന് പുറത്തുപോകാന്‍ തന്നോട് ആവശ്യപ്പെട്ടതായി മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആരോപിച്ചു. എന്നാല്‍ സര്‍വകലാശാല ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ സ്വമേധയാ രാജിവച്ചതായി അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 05:56 pm IST
in India

കൊല്‍ക്കത്ത: അദ്ധ്യാപിക ബിക്കിനി ധരിച്ച ഫോട്ടോകള്‍ തന്റെ മകന്‍ ഇന്‍സ്റ്റഗ്രാമില്‍ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രക്ഷിതാവ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് അദ്ധ്യാപിക ജോലി രാജിവച്ചു. സെന്റ് സേവ്യേഴ്‌സ് കോളജിലാണു സംഭവം. അധ്യാപികയുടെ ബിക്കിനി ചിത്രങ്ങള്‍ തന്റെ മകന്‍ നോക്കുന്നതു കണ്ടുവെന്ന് ഒരു വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ നിന്ന് പുറത്തുപോകാന്‍ തന്നോട് ആവശ്യപ്പെട്ടതായി മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആരോപിച്ചു. എന്നാല്‍ സര്‍വകലാശാല ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ സ്വമേധയാ രാജിവച്ചതായി അവകാശപ്പെട്ടു. പ്രൊഫസറുടെ ‘ആക്ഷേപാര്‍ഹമായതും’, ‘അശ്ലീലവും’ ‘നഗ്‌നതയുടെ അതിരുകളുള്ളതുമായ’ ചിത്രങ്ങള്‍ തന്റെ മകന്‍ നോക്കുന്നതായി രക്ഷിതാവ് നല്‍കിയ കത്തില്‍ പറയുന്നു.

Kolkata: University Professor Asked To Quit After Student's Father Complains Of Her Bikini Pics On Instagram

ബി.കെ. മുഖര്‍ജി എന്ന പേരില്‍ പിതാവ് തയ്യാറാക്കിയ പരാതി കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

അടുത്തിടെ, എന്റെ മകന്‍ പ്രൊഫസറുടെ ചില ചിത്രങ്ങള്‍ നോക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒരു അധ്യാപിക അടിവസ്ത്രം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് വിദ്യാര്‍ത്ഥി നോക്കിക്കാണുക എന്നത് ഒരു രക്ഷിതാവ് എന്ന നിലയില്‍ എനിക്ക് തികച്ചും ലജ്ജാകരമാണ്. ഞാന്‍ എന്റെ മകനെ സ്ത്രീ ശരീരത്തോടുള്ള കടുത്ത അശ്ലീലതകളില്‍ നിന്നും സംരക്ഷിക്കുന്ന നിലയിലാണ് വളര്‍ത്തിയത്. 18 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി തന്റെ പ്രൊഫസര്‍ അല്‍പ്പവസ്ത്രം ധരിച്ച് ഒരു പൊതു വേദിയില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നത് കാണുന്നത് അശ്ലീലവും അനുചിതവുമാണ്,’ പരാതി കത്തില്‍ പറയുന്നു

ഇതേത്തുടര്‍ന്നു സര്‍വകലാശാല അധികൃതര്‍ പ്രൊഫസറെ ചര്‍ച്ചയ്‌ക്കു വിളിച്ചതായും, മീറ്റിംഗില്‍ രക്ഷിതാവിന്റെ പരാതി കത്തും തന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള ചില ഫോട്ടോഗ്രാഫുകളുടെ ലഘുചിത്രങ്ങളുള്ള ഒരു കടലാസും കാണിച്ചുവെന്ന് പ്രൊഫസര്‍ ആരോപിച്ചു. കൂടാതെ, സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാല്‍ ര്‍വകലാശാലയില്‍ നിന്ന് പുറത്തുപോകാന്‍ പ്രൊഫസര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും ആരോപണമുണ്ട്.

Tags: Studentscomplaintകോളേജ്ബിക്കിനിInstagram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.