Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവീണ്‍ നെട്ടാരു വധം: ഒരാളെ കൂടി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു; കൊലയാളി സംഘത്തിന് വിവരങ്ങള്‍ നല്‍കിയത് സദ്ദാം ആണെന്ന് പോലീസ്

പ്രവീണ്‍ കടയില്‍ എത്തുന്ന സമയവും തിരിച്ച് പോകുന്ന സമയവും സദ്ദാമിന് കൃത്യമായി അറിയാമായിരുന്നു. ഈ വിവരങ്ങള്‍ സദ്ദാം കൊല നടത്തിയവര്‍ക്ക് പറഞ്ഞുകൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. പ്രതികളായ മുഹമ്മദ് ഷഫീക്കിനെയും സക്കീറിനെയും കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടക പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ടവരെ കൂടാതെ 15 പേര്‍ കൂടെയാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 10:07 pm IST
in India

ബെംഗളൂരു: യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കാണിയൂര്‍ സ്വദേശി സദ്ദാം എന്നയാളെയാണ് ഇന്ന് പിടികൂടിയത്. ഇയാള്‍ സുള്ള്യയിലെ ബെല്ലാരെയില്‍ ചിക്കന്‍ സെന്റര്‍ നടത്തി വരികയായിരുന്നു. ഇതിന് സമീപം തന്നെയായിരുന്നു പ്രവീണിന്റെ ചിക്കന്‍ സെന്ററും പ്രവര്‍ത്തിച്ചിരുന്നത്.

ഇതിനാല്‍ പ്രവീണ്‍ കടയില്‍ എത്തുന്ന സമയവും തിരിച്ച് പോകുന്ന സമയവും സദ്ദാമിന് കൃത്യമായി അറിയാമായിരുന്നു. ഈ വിവരങ്ങള്‍ സദ്ദാം കൊല നടത്തിയവര്‍ക്ക് പറഞ്ഞുകൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. പ്രതികളായ മുഹമ്മദ് ഷഫീക്കിനെയും സക്കീറിനെയും കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടക പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ടവരെ കൂടാതെ 15 പേര്‍ കൂടെയാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.

പ്രവീണിന്റെ കൊലപാതകത്തില്‍ നാലു പോലീസ് സംഘങ്ങളെയാണ് സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം മംഗളൂരുവിലെ സൂറത്കലില്‍ കഴിഞ്ഞ ദിവസം രാത്രി കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. മംഗല്‍പേട്ടില്‍ മുഹമ്മദ് ഫാസില്‍ (30) ആണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെങ്കിലും കൃത്യം നടത്തിയ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ല. അക്രമികള്‍ എത്തിയ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

മരിച്ചയാളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിച്ചതിലൂടെ ഫാസില്‍ ഒരു അസോസിയേഷനിലോ പാര്‍ട്ടിയിലോ അംഗമായിരുന്നില്ല എന്നത് വളരെ വ്യക്തമാണ്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലായിരുന്നു. ദിവസക്കൂലിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. അതിനാല്‍ ഇത് രാഷ്‌ട്രീയ കൊലപാതകം ആവാന്‍ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ തങ്ങള്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. കിംവദന്തികളില്‍ വിശ്വസിക്കരുത്. വ്യാജ ഐഡികള്‍ വഴി തെറ്റായതും കെട്ടിച്ചമച്ചതുമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ കൈമാറുകയും ചെയ്യരുതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദക്ഷിണ കന്നഡയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇടങ്ങളിലെ നിരോധനാജ്ഞ തുടരുകയാണ്. കൂടുതല്‍ പോലീസിനെയും ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ ക്യാമ്പ് ചെയ്യുകയാണ്. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നുണ്ട്.

Tags: IÀ-®m-SI s]m-eokvPraveen Nettaru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, എറണാകുളത്തും, കാസർകോട്ടും പരിശോധന

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

Kerala

കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കൊന്നതെന്ന് സംശയം, പോലീസ് തെരച്ചിലില്‍

India

പ്രതികാര രാഷ്‌ട്രീയവുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തതിന് ബിജെപിയുടെ അമിത് മാളവ്യയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.