Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്ത് കലാപക്കേസില്‍ മോദിയെ ഉള്‍പ്പെടുത്താന്‍ ടീസ്റ്റയ്‌ക്ക് അഹമ്മദ് പട്ടേല്‍ നല്‍കിയത് 30 ലക്ഷം;പത്മശ്രീയും സമ്മാനം;പ്രത്യേക അന്വേഷണസംഘം കോടതിയില്‍

കലാപം നടന്ന് നാല് മാസത്തിന് ശേഷം ന്യൂദല്‍ഹിയിലെ വസതിയില്‍ വെച്ച് സഞ്ജീവ് ഭട്ടിനൊപ്പം അഹമ്മദ് പട്ടേലിനെ ടീസ്റ്റ സെതല്‍വാദ് കണ്ടതിന് തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 11:15 am IST
in India

അഹമ്മദാബാദ്:  മുന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് നരേന്ദ്രമോദിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടന്നതെന്ന് 2002ലെ ഗുജറാത്ത് കലാപക്കേസിലെ തെളിവുകള്‍ കെട്ടിച്ചമച്ചുവെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അഹമ്മദാബാദ് സെഷന്‍സ് കോടതിയെ അറിയിച്ചു. ടീസ്റ്റ് സര്‍പ്പിച്ച ജാമ്യഹര്‍ജിയെ എതിര്‍ത്ത് നല്‍തിയ സത്യവാങ്മൂലത്തിലാണ് ഈ വിവിരങ്ങള്‍ ഉള്ളത്.  

മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്, മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാര്‍, ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദ് എന്നിവര്‍ അന്നത്തെ ഗുജറാത്ത് സര്‍ക്കാരിനെയും മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും കലാപക്കേസില്‍ കള്ളക്കേസില്‍ കുടുക്കുന്നതായി ഗൂഢാലോചന നടത്തിയത്. മുന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലില്‍ നിന്ന് രണ്ടു തവണയായി ടീസ്റ്റ് 30 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. എസ്‌ഐടി കോടതിയില്‍ ഹാജരാക്കിയ സാക്ഷികളിലൊരാള്‍ പണം ‘ആക്ടിവിസ്റ്റി’ന് കൈമാറിയതായി സമ്മതിച്ചിട്ടുണ്ട്.  

അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം രണ്ട് ദിവസത്തിന് ശേഷം, അഹമ്മദാബാദിലെ ഷാഹിബാഗിലെ സര്‍ക്യൂട്ട് ഹൗസില്‍ വച്ച് പട്ടേലില്‍ നിന്ന് 25 ലക്ഷം രൂപ കൂടുതല്‍ ലഭിച്ചു. കലാപവുമായി ബന്ധപ്പെട്ട ദുരിതാശ്വാസത്തിനാണ് തുകയെന്നായിരുന്നു ടീസ്റ്റയുടെ ന്യായം. എന്നാല്‍, ഈ തുകയൊന്നും ദുരിതാശ്വാസപ്രവര്‍ത്തനത്തിന് വിനിയോഗിച്ചിട്ടില്ല. കലാപം നടന്ന് നാല് മാസത്തിന് ശേഷം ന്യൂദല്‍ഹിയിലെ വസതിയില്‍ വെച്ച് സഞ്ജീവ് ഭട്ടിനൊപ്പം അഹമ്മദ് പട്ടേലിനെ ടീസ്റ്റ സെതല്‍വാദ് കണ്ടതിന് തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.  

നരേന്ദ്ര മോദിയെ ഗൂഢാലോചന നടത്തി പ്രതിക്കൂട്ടിലാക്കിയതിന് പത്മശ്രീയും രാജ്യസഭാ സീറ്റും കോണ്‍ഗ്രസ് വാഗ്ദാനം ചെയതിരുന്നു. ഇതിന്റെ ഭാഗമായാണ് 2007ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ടീസ്റ്റ സെതല്‍വാദിനെ പത്മശ്രീ നല്‍കി ആദരിച്ചത്. ജാവേദ് അക്തര്‍, ഷബാന ആസ്മി തുടങ്ങിയവര്‍ക്ക് തന്നേക്കാള്‍ മുന്‍ഗണന നല്‍കി രാജ്യസഭ സീറ്റ് നല്‍കിയതില്‍ ടീസ്റ്റ അസ്വസ്ഥയായിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ തനിക്കാണ് പരിഗണന നല്‍കേണ്ടതെന്നു ടീസ്റ്റ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

Tags: narendramodiപ്രചാരണംഗുജറാത്ത് കലാപംതീസ്ത സെതല്‍വാദ്അഹമ്മദ് പട്ടേല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.