Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി, യശ്വന്ത് സിന്‍ഹയ്‌ക്ക് ഒളിച്ചുകളി നടത്തേണ്ട ഗതികേട് ; ബംഗാളിലും ഛത്തീസ് ഗഢിലും കണ്ടേക്കരുതെന്ന് കല്‍പന

പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്ത ശേഷം യശ്വന്ത് സിന്‍ഹയ്‌ക്ക് ഒളിച്ചുകളി നടത്തേണ്ട ഗതികേടാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്‍കയ്യെടുത്താണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കിയതെങ്കിലും ഇപ്പോള്‍ ബംഗാളില്‍ കടന്നുപോകരുതെന്നാണ് മമതയുടെ താക്കീത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 09:41 pm IST
inIndia

ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്ത ശേഷം യശ്വന്ത് സിന്‍ഹയ്‌ക്ക് ഒളിച്ചുകളി നടത്തേണ്ട ഗതികേടാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്‍കയ്യെടുത്താണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കിയതെങ്കിലും ഇപ്പോള്‍ ബംഗാളില്‍ കടന്നുപോകരുതെന്നാണ് മമതയുടെ താക്കീത്.  

ഇതിന് കാരണം ബിജെപി നേതൃത്വത്തിലുള്ള യുപിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ ആദിവാസി ഗോത്രവിഭാഗം എന്ന പശ്ചാത്തലമാണ്. അവര്‍ സാന്താള്‍ എന്ന വംശത്തില്‍പ്പെടുന്ന വ്യക്തിയാണ്. ബംഗാളില്‍ ഏകദേശം 7 മുതല്‍ 8ശതമാനം വരെ ആദിവാസി വോട്ടര്‍മാരുള്ളതില്‍ 80 ശതമാനവും സാന്താള്‍ വംശജരാണ്. ഈ വോട്ടര്‍മാരെ വരുതിയിലാക്കാന്‍ ബംഗാളിലെ പ്രതിപക്ഷ നേതാവും മമതയെ തെരഞ്ഞെടുപ്പില്‍ മലയര്‍ത്തിയടിക്കുകയും ചെയ്ത സുവേന്ദു അധികാരി കഠിന ശ്രമം നടത്തുന്നുണ്ട്. രാഷ്ടപ്രതിയായാല്‍ ദ്രൗപദി മുര്‍മുവിനെ ബംഗാളിലെ സാന്താള്‍ മേഖലയില്‍ എത്തിക്കാനുള്ള ശ്രമവും സുവേന്ദു നടത്തുന്നുണ്ട്. ഇതിനിടെ യശ്വന്ത് സിന്‍ഹ ബംഗാളിലെത്തിയാല്‍ കാര്യങ്ങള്‍ മമതയ്‌ക്കും തൃണമൂലിനും എതിരാകും എന്നതിനാലാണ് സിന്‍ഹയെ ബംഗാളില്‍ വരുന്നത് വിലക്കുന്നത്. 

അതുപോലെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു മോദി വിരുദ്ധനായ മുഖ്യമന്ത്രിയാണ് ജാര്‍ഖണ്ഡിന്റെ ഹേമന്ത് സോറന്‍. യശ്വന്ത് സിന്‍ഹ തന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായുള്ള പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും ആരംഭിക്കാനിരുന്നതാണ്.  

2015ല്‍ ജാര്‍ഖണ്ഡില്‍ ഗവര്‍ണറായി എത്തിയ മുര്‍മു വിജയകരമായി ആറ് നീണ്ടവര്‍ഷക്കാലം ആ പദവിയില്‍ ഇരുന്ന വ്യക്തിയാണ്.  സാധാരണക്കാര്‍ക്ക് പ്രാപ്യയായിരുന്ന സാധാരണക്കാരുടെ ഗവര്‍ണറായിരുന്നു. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഭയം അകറ്റാന്‍ സര്‍ക്കാരിന് അന്ന് ഗവര്‍ണറെന്ന നിലയില്‍ ശക്തമായ നിര്‍ദേശം നല്‍കിയ വ്യക്തിയാണ് മുര്‍മു. അതുകൊണ്ട് തന്നെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ ദ്രൗപദി മുര്‍മുവിനെ എളുപ്പം മറക്കില്ല. ഇത് തന്നെയാണ് ഹേമന്ത് സോറനെ മുര്‍മുവിന് അനുകൂലനാക്കിമാറ്റുന്നത്. യശ്വന്ത് സിന്‍ഹയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും റദ്ദാക്കിയ ഹേമന്ത് സോറന്‍ ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ പ്രചരണത്തിന് എത്തരുതെന്ന് കൂടി യശ്വന്ത് സിന്‍ഹയ്‌ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാരണം പിന്നാക്ക വിഭാഗത്തിന്റെ സര്‍ക്കാര്‍ എന്ന നിലയിലാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതും അതിന്റെ തലപ്പത്ത് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായിരിക്കുന്നതും.  

ദ്രൗപദി മുര്‍മു രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഇപ്പോഴെ വിജയം ഉറപ്പിച്ച നേതാവാണ്. ഒഡിഷയിലെ ബിജു ജനതാദളും ബീഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദള്‍ യുണൈറ്റഡും ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രി ജഗന്‍ മോഹന്റെ  വൈഎസ്ആര്‍സിപിയും ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് പുറമെയാണ് മഹാരാഷ്‌ട്രയില്‍ ഉണ്ടായ ഭരണമാറ്റം. ഇനി ഭൂരിപക്ഷം എത്രത്തോളം കനത്തതാകും എന്ന് മാത്രമേ അറിയാനുള്ളൂ.  

അതിനിടെ മുര്‍മുവിനോട് റബ്ബര്‍ സ്റ്റാമ്പ് രാഷ്‌ട്രപതിയാകരുതെന്ന യശ്വന്ത് സിന്‍ഹയുടെ ഉപദേശം തിരിച്ചടിച്ചിരിക്കുകയാണ്. ഒരു ആദിവാസി ഗോത്രവിഭാഗമായതുകൊണ്ട് അവര്‍ക്ക് നിഷ്പക്ഷയായി ഭരിയ്‌ക്കാന്‍ കഴിയില്ലെന്ന് വിചാരിക്കുന്ന യശ്വന്ത് സിന്‍ഹയുടെ മനോഭാവം മാറ്റണമെന്ന വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്നുകേട്ടത്.  

Tags: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മുസാന്താള്‍ ഗോത്രവര്‍ഗ്ഗഐഎസ്യശ്വന്ത് സിന്‍ഹDraupadi Murmucandidateബംഗാള്‍മമതാ ബാനര്‍ജിസുവേന്ദു അധികാരിഛത്തീസ്ഗഡ്രാഷ്ട്രപതി തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.