Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്‌ക്ക് നല്‍കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്‌ക്കും

രാജസ്ഥാനിലെ ഉദയ് പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്ന കനയ്യ ലാലിന്റെ ദരിദ്ര കുടുംബത്തിന് വേണ്ടി 1.7 കോടി രൂപ പിരിച്ചെന്നും അതില്‍ ഒരു കോടി കുടുംബത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. കനയ്യ ലാലിന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് ഒരു കോടി നിക്ഷേപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 11:08 pm IST
in India

ന്യൂദല്‍ഹി: രാജസ്ഥാനിലെ ഉദയ് പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്ന കനയ്യ ലാലിന്റെ ദരിദ്ര കുടുംബത്തിന് വേണ്ടി 1.7 കോടി രൂപ പിരിച്ചെന്നും അതില്‍ ഒരു കോടി  കുടുംബത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. കനയ്യ ലാലിന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് ഒരു കോടി നിക്ഷേപിച്ചത്.  

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് രാജസ്ഥാനിലെ ഉദയ് പൂരില്‍ ടെയ് ലര്‍ കട നടത്തുന്ന കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. “ആകെ 1.7 കോടി രൂപ പിരിഞ്ഞുകിട്ടി. ബാക്കിയുള്ളതില്‍ 25  ലക്ഷം രൂപ കനയ്യ ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ ഈശ്വര്‍ ഗൗഡിന് നല്‍കും”- കപില്‍ മിശ്ര അറിയിച്ചു. കപില്‍ മിശ്ര തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം വെളിവ്വെടുത്തിയത്.  

ജൂണ്‍ 28നാണ് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നത്. ദരിദ്രനായ കനയ്യലാലിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ധനസമാഹരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപ എന്ന ലക്ഷ്യം കൈവരിച്ചു. പിന്നീടാണ് കനയ്യ ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈശ്വര്‍ ഗൗഡിനെ സഹായിക്കാമെന്ന ചിന്തയുണ്ടായത്. ആകെ 1.7 കോടി സമാഹരിച്ചു. ഇതില്‍ 25 ലക്ഷം ഈശ്വര്‍ ഗൗഡിന്റെ കുടുംബത്തിന് നല്‍കും. ബാക്കി 30 ലക്ഷം രൂപ മഹാരാഷ്‌ട്രയില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ഉമേഷ് കോല്‍ഹെയുടെ കുടുംബത്തിന് നല്‍കും. രാജസ്ഥാനില്‍ ഈയിടെ കലാപത്തിനിടയില്‍ കുത്തേറ്റ സന്ദീപ് എന്ന പൊലീസുകാരന് അഞ്ച് ലക്ഷവും നല്‍കും. ഇനി ബാക്കി അവശേഷിക്കുന്ന തുകയും കനയ്യ ലാലിന്റെ ഭാര്യയ്‌ക്ക് നല്‍കും.  

പൗരത്വബില്‍ പ്രക്ഷോഭകാലത്ത് ദല്‍ഹിയില്‍ അക്രമികള്‍ കലാപം അഴിച്ചുവിട്ടപ്പോള്‍ ശക്തമായി നിലകൊണ്ട നേതാവാണ് കപില്‍ മിശ്ര. നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി പറഞ്ഞ് ഒട്ടേറെപ്പേര്‍ കപില്‍ മിശ്രയെ അഭിനന്ദിച്ച് രംഗത്തെത്തി. 

Tags: കനയ്യലാല്‍bjpഹിന്ദു ഇകോസിസ്റ്റംകുടുംബംKapilMishraമതനിന്ദബിജെപി നേതാവ് കപില്‍ മിശ്രകപില്‍ മിശ്രനൂപുര്‍ ശര്‍മ്മപ്രവാചകന്‍ മുഹമ്മദ്ഉമേഷ് കോല്‍ഹെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

പുതിയ വാര്‍ത്തകള്‍

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.